1941 ൽ നടന്ന സംഭവമാണ്.അമേരിക്കയിലെ മഞ്ഞുമൂടിയ പ്രദേശമായ അലാസ്ക്കയിലേക്ക് വിനോദയാത്രക്കായി പുറപ്പെട്ടതായിരുന്നു ജൈംസും, മുറേയും.പ്രൈമറിസ്കൂൾ കാലം മുതൽക്കേ അവരൊറ്റ സുഹൃത്തുക്കളായിരുന്നു. പലപ്പോഴും ഉന്നം പിഴക്കാതെയുള്ള ബുദ്ധിമുട്ടുകൾനിറഞ്ഞ ഹസ്ത്രങ്ങളെയെല്ലാം തങ്ങളുടെ ഒരുമയുടെ പിൻബലത്താലവ വെറും നിഷ്പ്രയാസക്രിയകളായിരുന്നുയെന്നത് നീലാകാശത്തിലെ ഇരുട്ടിനും വെളിച്ചത്തിനുംവരെ അറിയാമായിരുന്നയൊരു രഹസ്യമായിരുന്നയെന്നത് വളരെ വിചിത്രവും സത്യവും നിറഞ്ഞതാകുന്നു അവരുടെയും പോലെ നിങ്ങളും തീർച്ചയായും അറിഞ്ഞിരിക്കേണ്ടയീ കാര്യത്തിൽ നിങ്ങളുടെ മനസ്സിലുടലെടുക്കാനുള്ള സംശയങ്ങൾക്കെന്ത് പ്രസക്തി?
ഓടിവരുന്ന ആനയുടെ മുന്നിൽ അവർ ഭയമില്ലാതെക്കാലുറച്ച് നിന്നതും,കൂട്ടത്തോടെ അക്രമിക്കാന് വന്ന ചെന്നായ്ക്കളുടെ ചുറ്റും മുള്ള്ചെടികളെ പോലെ ഒരുമിച്ച് പ്രതിരോധിച്ചതും എല്ലാത്തിനും പുറമേ രാത്രിയുടെ മറവിൽ തങ്ങളെ കീഴ്പ്പെടുത്താന് ശ്രമിച്ച സിംഹത്തിനെ തിരിച്ച് തീപന്തംകൊണ്ട് ഭയപ്പെടുത്തിയെതുമെല്ലാം ജൈംസും,മുറേയുടെയും സാഹസിക പ്രവർത്തികളുടെ ചെറിയ ഭാഗകങ്ങൾ മാത്രമായിരുന്നു.എല്ലാം സാഹസികയാത്രകൾക്കും പിറകേ തങ്ങളുടെ വീടുകളിൽ തിരികെയണയണമെന്ന വസതുത അവരുടെ ഹൃദയങ്ങളിൽ പച്ചകുത്തപ്പെട്ടിരുന്നു.ഒരുപക്ഷേ ഇക്കാര്യമായിരിക്കാം അവർ വീണിടത്ത് വിത്തായി മുളക്കുന്നതിന്റെ ഔഷധഗുണം
ആ നാളുകളിലെ അലാസ്ക്കയിൽ,ഗ്വാണ്ടനാമോ ക്യാമ്പിനേക്കാളും ഭീകരമായിട്ടുള്ള അന്തരീക്ഷമാണുണ്ടായിരുന്നത്. തീവ്രമായ മഞ്ഞിടിച്ചിലിന്റെ നാളുകൾ.കൊടും തണുപ്പും,ശ്വസമെടുക്കാനുള്ള ബുദ്ധിമുട്ടും,Hypothermia തുടങ്ങിയ ശാരീരകമായ വെല്ലുവിളികളവർ നേരിട്ടുകൊണ്ടിരുന്നു.ധരിച്ചിരുന്ന കട്ടിയുള്ള വസ്ത്രങ്ങൾ വെറും പ്രതിമകളായിരുന്നു.പ്രതികരണമില്ലാത്ത കാണാന്ചേലുള്ള പ്രതിമ.ജൈംസിന്റെ വിവാഹത്തിന് മുന്നോടിയായിട്ടുള്ള ഒരു വിനോദയാത്രയെന്ന നിലയ്ക്കായിരുന്നു അലാസ്ക്കയെ അവർ തിരഞ്ഞെടുത്തിരുന്നത് പക്ഷെ പ്രകൃതി വിധി മറ്റൊന്നായിരുന്നു
അവരുടെ യാത്രയുടെ വേളയിൽ കൊടും
മഞ്ഞിടിച്ചലിന്റെ കാരണത്താലവർ ഒരു വിചിത്രമായ സ്ഥലത്തെത്തിപ്പെട്ടു.എങ്ങും മഞ്ഞ് കുമ്പാരങ്ങൾ,ആകെ ജീവനുള്ളതായിട്ട് ജൈംസും മുറേയും
മാത്രമായിരുന്നു.മരണഭൂമിയിൽ നിന്ന് രക്ഷപെടാന് സ്വമേതായ പലമാർഗങ്ങളും സ്വീകരിക്കാനവർ തയ്യാറായി.
കോപക്കാറ്റിൽ നിന്ന് രക്ഷപ്പെടാന് മഞ്ഞ് കുഴിച്ച് ഒരു…
View original post 392 more words

Leave a comment