- Thee Monks and the devil
3 MONKS AND THE DEVIL The demon appeared to three monks and He told them: If he gave them power to change something from the past, what would they change? The first of them, with great apostolic fervor, replied: “I would prevent you from making Adam and Eve fall into sin so that humanity could not turn away from God.” The second, a man full of mercy, said to him: “I would prevent you from of God and you will condemn yourself eternally”. The third of them was the simplest and, instead of responding to the tempter, he got on…
Read more: Thee Monks and the devil
- 𝐓𝐡𝐞 𝟏𝟓 𝐏𝐫𝐨𝐦𝐢𝐬𝐞𝐬 𝐨𝐟 𝐎𝐮𝐫 𝐋𝐚𝐝𝐲 𝐭𝐨 𝐓𝐡𝐨𝐬𝐞 𝐖𝐡𝐨 𝐏𝐫𝐚𝐲 𝐭𝐡𝐞 𝐑𝐨𝐬𝐚𝐫𝐲
Perhaps you’ve heard of the Fifteen Promises of the Rosary. According to legend, Our Lady promised St. Dominic that she would pour out specific blessings upon those men and women who pray the Rosary daily. In case you’ve never heard of them, here are the promises which Our Lady allegedly made: 𝟭. To all those who shall recite my rosary devoutly, I promise my special protection and very great graces. 𝟮. Those who shall persevere in the recitation of my rosary shall receive signal graces. 𝟯. The rosary shall be a very powerful armor against hell; it will destroy vice,…
Read more: 𝐓𝐡𝐞 𝟏𝟓 𝐏𝐫𝐨𝐦𝐢𝐬𝐞𝐬 𝐨𝐟 𝐎𝐮𝐫 𝐋𝐚𝐝𝐲 𝐭𝐨 𝐓𝐡𝐨𝐬𝐞 𝐖𝐡𝐨 𝐏𝐫𝐚𝐲 𝐭𝐡𝐞 𝐑𝐨𝐬𝐚𝐫𝐲
- Way of the Cross for Youth | Snehamudrakal | Fr Joy Chenchry MCBS
കുരിശിൻ്റെ വഴി (സ്നേഹമുദ്രകൾ) യുവജനങ്ങൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പുതിയതും തികച്ചും വ്യത്യസ്തവുമായ ഈ കുരിശിന്റെ വഴിയിലൂടെ നോമ്പിന് ഒരുങ്ങുമല്ലോ! ഇതിന്റെ പ്രത്യേകതകൾ; Written & Prayed byFr. Joy Chencheril MCBSVox: Nivedya, Shine, Sobin, Ashna @ Geetham ThodupuzhaBacking: PradeeshDesign: AstraBooks @ Jeevan Books Bharananganam! ഫലദായകമായ നോമ്പുകാലം ഏവർക്കും നേർന്നുകൊണ്ട്,ഈശോയിൽFr. Joy Chencheril MCBS Listen, pray and share!🙏🥰
- ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 17
യഥാർത്ഥ മഹത്വവും ബഹുമാനവും 1. സാമൂഹിക പദവിയിലേക്കുള്ള ഫ്രാൻസിസിന്റെ ആഗ്രഹം ഫ്രാൻസിസ് അസീസി ജനിച്ച സമയത്ത്, അസീസി പട്ടണത്തിലെ ഭൂമിമുഴുവനും വരേണ്യ വർഗത്തിന്റെ ഭരണത്തിലായിരുന്നു. ആ കാലത്ത് ഭൂമിയുടെ ഉടമസ്ഥതയായിരുന്നു സമ്പത്ത്. അധികാരം, ഉയർന്ന സാമൂഹിക പദവി എന്നിവയുടെ അടയാളമായിട്ടാണ് ഭൂസ്വത്തിനെ കണ്ടിരുന്നത്. എന്നാൽ ഫ്രാൻസിസിന്റെ കുടുംബം വ്യാപാരികളായിരുന്നു. അദ്ദേഹത്തിന്റെ പിതാവ് വസ്ത്രവ്യാപാരത്തിലൂടെയാണ് സമ്പത്ത് സമ്പാദിച്ചത്, ഭൂമിയിലൂടെയല്ല. സമ്പത്തിന്റെ ഈ പുതിയ രൂപം വ്യാപാരികളെയും ഭൂമിയുടമകളായ അഭിജാതരെയും തമ്മിൽ സംഘർഷത്തിലേക്ക് നയിച്ചു. ഈ സാമൂഹിക സംഘർഷങ്ങൾ ഫ്രാൻസിസിനെ യുവാവായിരിക്കുമ്പോൾ തന്നെ ശക്തമായി സ്വാധീനിച്ചു. കൗമാരത്തിന്റെ അവസാനം, അസീസിയിലെ മറ്റു പൗരന്മാരോടൊപ്പം ചേർന്ന് അവൻ അഭിജാതരെ പട്ടണത്തിൽ നിന്ന് പുറത്താക്കി. പിന്നീട്, അസീസിയുടെയും സമീപ നഗരമായ പെറൂജിയയുടെയും ഇടയിൽ സംഘർഷങ്ങൾ തുടർന്നപ്പോൾ, ഫ്രാൻസിസ് ആവേശത്തോടെ യുദ്ധത്തിൽ പങ്കെടുത്തു. ഒരു വീരനായകനാകുകയും അതിലൂടെ ബഹുമാനവും അംഗീകാരവും നേടുകയും ചെയ്യുക എന്നതായിരുന്നു യൗവനത്തിൻ്റെ ആരംഭത്തിൽ അവൻ്റെ ഏറ്റവും വലിയ സ്വപ്നം. 2. ലൗകീക മഹത്വത്തിന്റെ ആകർഷണം…
Read more: ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 17
- Soldier of the World to a Soldier of the Light…
He was addicted to glory. He loved violence. He lived for honor, reputation, and romance. And the Church now calls him a saint. St. Ignatius was a Basque nobleman and a soldier. He dreamed of fame on the battlefield and admiration in the court. His prayers were shallow. His ambitions were loud. God was a background detail. Then a cannonball found him. At the siege of Pamplona, his leg was shattered. One moment he was chasing glory. The next, he was helpless, humiliated, and stuck in bed. Recovery was brutal. His leg was reset—more than once—without anesthesia. He wanted the…
Read more: Soldier of the World to a Soldier of the Light…
- 10 Saints who were leading scientists
𝘛𝘩𝘦𝘳𝘦 𝘢𝘳𝘦 𝘱𝘭𝘦𝘯𝘵𝘺 𝘰𝘧 𝘊𝘢𝘵𝘩𝘰𝘭𝘪𝘤𝘴 𝘸𝘩𝘰 𝘩𝘢𝘷𝘦 𝘤𝘰𝘯𝘵𝘳𝘪𝘣𝘶𝘵𝘦𝘥 𝘨𝘳𝘦𝘢𝘵𝘭𝘺 𝘵𝘰 𝘴𝘤𝘪𝘦𝘯𝘤𝘦; 𝘴𝘰𝘮𝘦 𝘰𝘧 𝘵𝘩𝘦𝘮 𝘢𝘳𝘦 𝘤𝘢𝘯𝘰𝘯𝘪𝘻𝘦𝘥 𝘰𝘳 𝘰𝘯 𝘵𝘩𝘦𝘪𝘳 𝘸𝘢𝘺. There is, in the modern world, a tendency to view science and faith as being opposed, as though a person taking college physics must necessarily experience a revelation that the universe created itself. Fortunately for scientifically minded Catholics, this narrative has no basis in reality. In fact, the annals of sainthood are filled with brilliant scientific minds, many of whom were pioneers in scientific fields. Blessed Hermann of Reichenau (1013-1054) was born with severe disabilities (cleft palate, cerebral palsy, and…
Read more: 10 Saints who were leading scientists
- Healing Prayer to our Mother of Perpetual Help
O MOST HOLY VIRGIN MARY, most Tender and Compassionate of mothers, turn thine eyes of mercy upon me, and lend a gracious ear to any humble prayer for healing and deliverance. Since thou art more ready to give than to receive, thou wilt find in me a fitting subject for thy bounty. It is true, I have deserved rather than thou shouldst spurn me on account of the ingratitude I have hitherto shown to GOD for His benefits: thou art ever ready to listen to those who pray to thee, and thou regardest our misery and our confidence rather than…
Read more: Healing Prayer to our Mother of Perpetual Help
- കോർട്ടിന് അതീതമായ കരുണ
38-ാം വയസ്സിലും മനുഷ്യഹൃദയങ്ങളെ കീഴടക്കിയ നോവാക് ജോക്കോവിച്ച്. ടെന്നീസ് കോർട്ടിലെ വിജയങ്ങൾക്കപ്പുറം മനുഷ്യത്വത്തിന്റെ മഹത്വം ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ തെളിയിച്ചിരിക്കുകയാണ് നോവാക് ജോക്കോവിച്ച് എന്ന സെർബിയൻ ടെന്നീസ് ഇതിഹാസം .2026-ലെ ഓസ്‌ട്രേലിയൻ ഓപ്പണിൽ റണ്ണർ-അപ്പായെങ്കിലും, തന്റെ വിജയം ഒരു ട്രോഫിയിലേക്കല്ല മറിച്ച് മനുഷ്യരുടെ ജീവിതങ്ങളിലേക്കാണ് നോവാക് മാറ്റിയത്. ടൂർണമെന്റിന് ശേഷം തനിക്കു ലഭിച്ച മുഴുവൻ സമ്മാനത്തുകയും കാൻസർ രോഗികളെ സഹായിക്കുന്നതിനായി നൽകുമെന്ന് ജോക്കോവിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രത്യേകിച്ച് കാൻസറിനെതിരെ പോരാടുന്ന കുട്ടികളും യുവാക്കളുടെയും സഹയാമാണ് പ്രധാന ലക്ഷ്യം. ഇത് കേവലം ഒരു പ്രതീകാത്മകമായ ദാനം മാത്രമല്ലെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു. ചികിത്സ, രോഗമുക്തി പരിപാടികൾ, ദീർഘകാല പരിചരണ സംരംഭങ്ങൾ എന്നിവയ്ക്കായി സഹായം യഥാർത്ഥത്തിൽ ആവശ്യക്കാരിലെത്തുന്ന തരത്തിൽ, ആസൂത്രിതവും ക്രമബദ്ധവുമായ സമീപനമാണ് ജോക്കോവിച്ച് സ്വീകരിക്കുന്നത്. “ഇത് തലക്കെട്ടുകൾക്കായോ വെറും കാഴ്ചയ്ക്കായോ ചെയ്യുന്ന കാര്യമല്ല,” ജോക്കോവിച്ച് പറഞ്ഞു. “സഹായം ജീവിതങ്ങളെ യഥാർത്ഥത്തിൽ മാറ്റുന്നുവെന്ന് ഉറപ്പാക്കുക എന്നതാണ് എന്റെ ലക്ഷ്യം.” അദ്ദേഹം തുടർന്നു. ഈ തീരുമാനത്തിലൂടെ,…
Read more: കോർട്ടിന് അതീതമായ കരുണ
- കാംബോഡിയയിലെ സ്നേഹസാക്ഷ്യം
കാംബോഡിയയിലെ സ്നേഹസാക്ഷ്യം: ജീവൻ കൊടുത്ത് വിദ്യാർത്ഥികളെ രക്ഷിച്ച ബ്രദർ റിച്ചി ഫെർണാണ്ടോയുടെ ജീവിതകഥ ഒരു വൈദീക വിദ്യാർത്ഥിയെകുറിച്ചാണ് ഈ കുറിപ്പ്; ഒരു ഈശോസഭാ അംഗത്തെക്കുറിച്ച്… സംഭവം നടക്കുന്നത് 1996-ൽ, ഫിലിപ്പീൻസ് സ്വദേശിയായ 26 വയസ്സുള്ള ഈശോസഭ സെമിനാരിക്കാരനായിരുന്നു ബ്രദർ റിച്ചി (റിച്ചാർഡ്) ഫെർണാണ്ടോ, കാംബോഡിയയിൽ താൻ ശുശ്രൂഷ ചെയ്തിരുന്ന സ്ഥലത്തെ വിദ്യാർത്ഥികളെ രക്ഷിക്കാനായി സ്വന്തം ജീവൻ സമർപ്പിച്ച വ്യക്തി. ഒരു ഗ്രനേഡ് ആക്രമണത്തിൻ നിന്ന് കുട്ടികളെ സംരക്ഷിക്കവേ അദ്ദേഹം രക്തസാക്ഷിയായി. 1995-ലാണ് ബ്രദർ റിച്ചി കാംബോഡിയയിൽ റീജൻസിക്കായി എത്തിയത്. പോളിയോ, ലാൻഡ്‌മൈൻ, മറ്റ് അപകടങ്ങൾ എന്നിവ മൂലം ശാരീരികമായി വൈകല്യം സംഭവിച്ചവർക്കായി പ്രവർത്തിച്ചിരുന്ന ഈശോസഭയിലെ ഒരു മിഷൻ കേന്ദ്രത്തിലായിരുന്നു റിച്ചി ശുശ്രൂഷ ആരംഭിച്ചത്. അവിടെയെത്തിയ ഉടൻ അവിടുത്തെ ഭാഷ പഠിക്കാനും അവരുടെ വേദനകളുടെ കഥകൾ ക്ഷമയോടെ കേൾക്കാനും സമയം കണ്ടെത്തിയ ബ്രദർ റിച്ചി വൈകാതെതന്നെ,വിദ്യാർത്ഥികളുടെ വിശ്വാസവും സ്നേഹവും സ്വന്തമാക്കി റിച്ചിയുടെ വിദ്യാർത്ഥികളിൽ ഒരാളായിരുന്നു സാരോം എന്ന അനാഥൻ. പതിനാറാം വയസ്സിൽ സൈനികനായ…
Read more: കാംബോഡിയയിലെ സ്നേഹസാക്ഷ്യം
- Mathew 5:17-26 | Christ Fulfils the Law in Our Hearts
Christ Fulfils the Law in Our Hearts (Mathew 5:17 -26) In the Sermon on the Mount, Jesus speaks words that can unsettle us. He calls His followers to endure suffering for righteousness, to accept persecution, and to let their light shine openly for others. Naturally, a question arises in the hearts of those listening: Is Jesus undoing what God gave through Moses? Is He casting aside the Law and the Prophets? Jesus answers this concern clearly: “Do not think that I have come to abolish the Law or the Prophets.” He says this for two reasons. First, He instructs His…
Read more: Mathew 5:17-26 | Christ Fulfils the Law in Our Hearts
- ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 16
വഴിയേത് ദൈവത്തിൻ്റെതോ? ലോകത്തിൻ്റെതോ? 1. ലൗകീക മഹത്വത്തിന്റെ വിളി ഫ്രാൻസീസ് അസീസി തടവറയിൽ നിന്നു മോചിതനായി ഏകദേശം ഒരു വർഷം കഴിഞ്ഞപ്പോൾ കൃത്യമായി പറഞ്ഞാൽ 1205 ലും തന്റെ മുൻ അനുഭവങ്ങൾ കൊണ്ടുണ്ടായ ഭയവും ആശയക്കുഴപ്പവും വേട്ടയാടിയിരുന്നു. ഈ സമയത്താണ് വാൾട്ടർ ഓഫ് ബ്രിയെന്നെ എന്ന സമ്പന്നനായ യുദ്ധാധിപൻ നയിച്ച ഒരു സൈനികയാത്രയിൽ പങ്കെടുക്കാനുള്ള ക്ഷണം ഫ്രാൻസിസിന് ലഭിച്ചത്. മാർപാപ്പായിൽ നിന്ന് അന്യായമായി കൈവശപ്പെടുത്തിയിരുന്ന ദക്ഷിണ ഇറ്റലിയിലെ ഭൂപ്രദേശങ്ങൾ തിരികെ പിടിക്കുകയെന്നതായിരുന്നു ഈ യുദ്ധത്തിന്റെ ലക്ഷ്യം. ഇത് പരിശുദ്ധ പിതാവിനുവേണ്ടിയുള്ള ഒരു കുരിശുയുദ്ധമായതിനാൽ, ഫ്രാൻസിസും അദ്ദേഹത്തിന്റെ പിതാവും, ഫ്രാൻസിസ് ഒരു വീരനായകനാകാനുള്ള മികച്ച അവസരമായി കരുതി. ഇതിലൂടെ അവരുടെ കുടുംബത്തിന് ബഹുമാനവും മഹത്വവും ഉയർന്ന സാമൂഹിക സ്ഥാനവും ലഭിക്കും എന്ന് അവർ കരുതി. ഫ്രാൻസിസിന്റെ പിതാവ് അദ്ദേഹത്തിന് ഒരു കുതിരയും നല്ല ആയുധങ്ങളും ഒരു വാളും നൽകി. ലൗകീക വിജയത്തിന്റെ പ്രതീക്ഷയോടെ ഫ്രാൻസിസ് യാത്ര തിരിച്ചു. 2. സ്വപ്നങ്ങളിലൂടെ ദൈവത്തിന്റെ ശബ്ദം…
Read more: ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 16
- Mathew 5:13-16 | Salt of the Earth & Light of the World
“You Are the Salt of the Earth… You Are the Light of the World” (Mathew 5:13-16) In today’s Gospel, Jesus does not speak in parables. He speaks in definitions. He tells His disciples not what they should do, but what they are: salt and light. These are not compliments or titles of honor. They are responsibilities. They are a mission laid upon every baptized believer. Coming immediately after the Beatitudes, these words are deeply consoling. Jesus has just set before His disciples a way of life that feels impossibly high: humility, mercy, purity of heart, endurance under persecution. One can…
Read more: Mathew 5:13-16 | Salt of the Earth & Light of the World
- Prayer to St. Rita for Impossible Cases
𝗣𝗥𝗔𝗬𝗘𝗥 𝗧𝗢 𝗦𝗧. 𝗥𝗜𝗧𝗔 𝗙𝗢𝗥 𝗜𝗠𝗣𝗢𝗦𝗦𝗜𝗕𝗟𝗘 𝗖𝗔𝗦𝗘𝗦 & 𝗦𝗣𝗘𝗖𝗜𝗔𝗟 𝗡𝗘𝗘𝗗𝗦 O Holy Patroness of those in need, St. Rita, whose pleadings before thy Divine Lord are almost irresistible, who for thy lavishness in granting favors hast been called the Advocate of the HOPELESS and even of the IMPOSSIBLE; St. Rita, so humble, so pure, so mortified, so patient and of such compassionate love for the Crucified Jesus that thou couldst obtain from Him whatsoever thou askest, on account of which all confidently have recourse to thee, expecting, if not always relief, at least comfort; be propitious to our petition, showing…
Read more: Prayer to St. Rita for Impossible Cases
- വീണുപോയ മനുഷ്യൻ
പ്രാർത്ഥനയുടെ ചിറകുകളിൽ വീണ്ടും എഴുന്നേൽക്കുന്ന വീണുപോയ മനുഷ്യൻ വൈകുന്നേരം നടക്കാൻ ഇറങ്ങിയതായിരുന്നു. ഞങ്ങൾ നാലുപേരുണ്ടായിരുന്നു. വർത്തമാനം പറഞ്ഞു നടക്കുന്നതിനിടയിൽ രണ്ടുപേർ മുന്നിലായി, മുമ്പിൽ നടന്ന വൈദികരുടെ ഒരാളുടെ ടീ ഷർട്ടിൽ എഴുതിയിരുന്ന വാചകം അപ്പോഴാണ് ശ്രദ്ധിച്ചത്. വളരെ ചിന്തകൾ സമ്മാനിച്ച ഒരു രൂപാന്തരീകരണ വാക്യം. “Fallen Humans rise on the wings of Prayer” (പ്രാർത്ഥനയുടെ ചിറകുകളിൽ വീണ്ടും എഴുന്നേൽക്കുന്ന വീണുപോയ മനുഷ്യൻ ) കാര്യങ്ങൾ തിരക്കിയപ്പോൾ പ്രിസൺ മിനിസ്ടി ഓഫ് ഇന്ത്യയുടെ ടീ ഷർട്ടാണന്നു അച്ചൻ പറഞ്ഞുതന്നു. തിരിച്ചു വരുമ്പോൾ മനസ്സിൽ പതിഞ്ഞ ഈവാക്യമായിരുന്നു ചിന്തയിൽ മുഴുവൻ. തിരികെ എത്തിയപ്പോൾ ഒന്നു കുറിക്കണമെന്നു തോന്നി. മനുഷ്യഹൃദയം ദൈവത്തോട് കൈകോർക്കുന്ന വിനയപൂർണമായ നിലവിളിയാണ് പ്രാർത്ഥന. ബലഹീനത, പാപം, പരാജയം എന്നിവ മൂലം മനുഷ്യൻ പലപ്പോഴും വീഴുന്നുവെങ്കിലും, അവനെ വീണ്ടും ഉയർത്തുന്നത് പ്രാർത്ഥനയാണ്. തകർന്ന ജീവിതങ്ങൾ സുഖപ്പെടുത്തുകയും വേദനിച്ച ഹൃദയങ്ങളെ ശക്തിപ്പെടുത്തുകയും തെറ്റായ വഴികളെ മാറ്റിപ്പണിയുകയും ചെയ്യുന്നത് പ്രാർത്ഥനയിലൂടെയാണ്. വിശുദ്ധ ആഗസ്തീനോസ്…
Read more: വീണുപോയ മനുഷ്യൻ
- A Letter to Myself
- And the Church now calls him St. Joseph of Cupertino
He was slow. He was mocked. He failed exams repeatedly. And the Church now calls him St. Joseph of Cupertino. Joseph was born in 1603 into poverty and humiliation. His father died in debt, and Joseph’s family was so poor that creditors tried to evict them while his mother was in labor. From the very beginning, his life was marked by rejection. As a boy, Joseph struggled deeply. He couldn’t concentrate. He forgot things easily. He spoke awkwardly. People assumed he was lazy or unintelligent. No one expected anything great from him—least of all holiness. He wanted to become a…
Read more: And the Church now calls him St. Joseph of Cupertino
- ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 15
ഫ്രാൻസീസ് കരുണ നിറഞ്ഞ ഹൃദയത്തിന്റെ ഉണർവ് ഒരു ദിവസം ഫ്രാൻസീസ് പിതാവിനൊപ്പം കടയിൽ തുണിത്തരങ്ങൾ വിൽക്കുന്നതിനിടെ ഒരു ദരിദ്രൻ ഭിക്ഷ ചോദിച്ച് അകത്തു വന്നു. മുമ്പ് പലപ്പോഴും ഫ്രാൻസിസ് ഭിക്ഷക്കാരോട് ദയ കാണിച്ചിരുന്നുവെങ്കിലും, ഈ സമയം പിതാവിന്റെ നിർദേശപ്രകാരം അവനെ കടയിൽ നിന്ന് പുറത്താക്കി. അൽപ്പം കഴിഞ്ഞപ്പോൾ തന്നെ, താൻ ചെയ്തതിനെക്കുറിച്ച് ഫ്രാൻസിസിന് ആഴത്തിലുള്ള പശ്ചാത്താപം തോന്നി. അവന്റെ മനസ്സ് അസ്വസ്ഥമായി. അവൻ ആ ദരിദ്രന്റെ പിന്നാലെ ഓടി, ധാരാളം നാണയങ്ങൾ അവന് നൽകി. ദരിദ്രൻ നന്ദിയോടെ അത് സ്വീകരിച്ചു. ആ നിമിഷം മുതൽ, സഹായം തേടുന്ന ഒരാളെയും ഇനി ഒരിക്കലും നിരസിക്കരുതെന്ന് ഫ്രാൻസിസ് തീരുമാനിച്ചു. ഈ സമയത്ത് ഫ്രാൻസിസ് ദൈവത്തെയും അയൽക്കാരെയും പൂർണ്ണമായി സ്നേഹിക്കാൻ തന്റെ ജീവിതം സമർപ്പിച്ചിരുന്നില്ല. എന്നിരുന്നാലും, അവന്റെ ഉള്ളിൽ ഒരു മനോഹരമായ മാറ്റം ആരംഭിച്ചിരുന്നു. ഉദാരമായ ഒരു ഹൃദയം. സൗകര്യങ്ങളും ആസ്വാദ്യങ്ങളും അവന് ഇഷ്ടമായിരുന്നെങ്കിലും, ദുരിതം അനുഭവിക്കുന്നവരോടുള്ള കരുണ അവന് തടയാനായില്ല. ഈ സ്നേഹപൂർണ്ണമായ “ദൗർബല്യത്തിലൂടെയാണ്”…
Read more: ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 15
- An effective prayer against lustful thoughts, by St. Thomas Aquinas
𝘐𝘧 𝘺𝘰𝘶 𝘢𝘳𝘦 𝘴𝘵𝘳𝘶𝘨𝘨𝘭𝘪𝘯𝘨 𝘵𝘰 𝘳𝘦𝘮𝘢𝘪𝘯 𝘱𝘶𝘳𝘦 𝘪𝘯 𝘣𝘰𝘥𝘺 𝘢𝘯𝘥 𝘴𝘰𝘶𝘭, 𝘱𝘳𝘢𝘺 𝘵𝘩𝘪𝘴 𝘱𝘳𝘢𝘺𝘦𝘳. It is extremely difficult to remain pure and chaste in today’s world. The internet in particular has opened up an entire Pandora’s Box of temptations that are available to us at the touch of a finger. This has left many of us with a flood of lustful thoughts that constantly tug at our soul, luring us to commit further sins against our God-given sexuality. Only through the power of God and a life wedded to the sacraments of the Church can we conquer these thoughts and…
Read more: An effective prayer against lustful thoughts, by St. Thomas Aquinas
- 𝟲 𝗦𝗮𝗶𝗻𝘁𝘀 𝗧𝗵𝗮𝘁 𝗥𝗲𝗰𝗲𝗶𝘃𝗲𝗱 𝗧𝗵𝗲 𝗦𝗮𝗰𝗿𝗲𝗱 𝗦𝘁𝗶𝗴𝗺𝗮𝘁𝗮
Some saints have been deemed worthy to share in the suffering of Christ in a very real and unique way through the Stigmata. The Stigmata is a divine gift that gives a person physical marks that parallel the wounds Christ received during Crucifixion. The Church has always taken due care to examine any claims of the stigmata, and a long list of criteria must be met before Church leaders approve it as a supernatural grace. Saints almost never have asked for such a sign, even though they may have been perfectly willing to bear pain in order to be more…
Read more: 𝟲 𝗦𝗮𝗶𝗻𝘁𝘀 𝗧𝗵𝗮𝘁 𝗥𝗲𝗰𝗲𝗶𝘃𝗲𝗱 𝗧𝗵𝗲 𝗦𝗮𝗰𝗿𝗲𝗱 𝗦𝘁𝗶𝗴𝗺𝗮𝘁𝗮
- And the Church now calls him St. Peter, the first Pope
He was loud. He was impulsive. He swore he would never fall. And the Church now calls him St. Peter, the first Pope. Peter was a fisherman—uneducated, rough around the edges, quick to speak and quicker to promise. When Jesus called him, Peter left his nets immediately. He loved Christ fiercely. He believed boldly. He boasted openly. “I will lay down my life for You,” he said. Jesus looked at him with sorrow and truth: “Before the rooster crows, you will deny Me three times.” Peter didn’t believe it. Then the night came. Jesus was arrested. The crowd turned violent.…
Read more: And the Church now calls him St. Peter, the first Pope
- 20 THINGS TO REMEMBER AT MASS
Etiquette is not only about behaviour at a party or formal meeting. There is also Mass Etiquette which is neglected. 20 THINGS TO REMEMBER AT MASS: 1. One must fast for at least 1 hour before receiving Holy Communion. The only exceptions are medicine, water or unless someone is ill and needs to eat sooner. 2. Don’t pack a snack basket for kids. It’s no picnic. The only exceptions would be milk for infants, water for the priest or choir and sick. 3. Don’t bite your nails, it indicates nervousness. Don’t shake your legs, it indicates tension. Don’t fidget with…
Read more: 20 THINGS TO REMEMBER AT MASS
- ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 14
സന്തോഷം തേടിനടന്ന യുവാവിൽ നിന്ന് വിശുദ്ധനിലേക്ക് മഹാന്മാരായ വിശുദ്ധരെല്ലാവരും വിശുദ്ധരായി ജനിച്ചവരല്ല. അവർ ജീവിതത്തിന്റെ വഴിത്താരകളിൽ വിശുദ്ധരാകാൻ തീരുമാനിച്ചവരാണ്. ജിയോവാനി ഡി പ്യേത്രോ ഡി ബെർനാർഡോനെ എന്ന യുവാവിന്റെ ജീവിതത്തിലും ഇതാണ് സംഭവിച്ചത്. പിതാവ് അവനെ സ്നേഹത്തോടെ “ഫ്രാൻചെസ്കോ” (ഫ്രഞ്ചുകാരൻ) എന്ന് വിളിച്ചു. യൗവനകാലം മുതൽ ഫ്രാൻസിസിന് എല്ലാവരെയും ആകർഷിക്കുന്ന ഒരു സ്വഭാവം ഉണ്ടായിരുന്നു. തമാശ പറയാനും, മാന്യമായി പെരുമാറാനും, ഭംഗിയായി വസ്ത്രധരിക്കാനും, ഉച്ചത്തിൽ പാടാനും, സുഹൃത്തുക്കളോടൊപ്പം കുടിക്കാനും, ആഘോഷങ്ങളുടെ നടുവിൽ തിളങ്ങാനും അവന് ഏറെ ഇഷ്ടമായിരുന്നു. സന്തോഷത്തോടെ ജീവിക്കുന്ന ഒരാളായിരുന്നു അവൻ. ഒരിക്കൽ അവൻ ഒരു മഹാനാകുമെന്ന് പലരും കരുതി; പക്ഷേ അവൻ ഒടുവിൽ ക്രിസ്തുവിന്റെ വിശുദ്ധനായി മാറി. ഫ്രാൻസിസിന് മറ്റൊരു സുന്ദരമായ വശവും ഉണ്ടായിരുന്നു. ലൗകികസുഖങ്ങൾ ആസ്വദിച്ചിരുന്നിട്ടും അവൻ ദയയുള്ളവനും ഉദാരനുമായിരുന്നു. ദരിദ്രരെ അവൻ സ്‌നേഹിക്കുകയും സഹായിക്കുകയും ചെയ്തു. നല്ല കാര്യങ്ങൾ ഇഷ്ടപ്പെട്ടിരുന്നെങ്കിലും, അവന്റെ സ്വാഭാവികമായ നല്ല മനസ്സ് ആളുകളെ അവനോട് കൂടുതൽ അടുപ്പിച്ചു. ഈ ദയയും ലൗകിക…
Read more: ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 14
- 12 Ways to honor the Holy Family in February
𝘞𝘩𝘢𝘵 𝘵𝘩𝘦 𝘮𝘰𝘯𝘵𝘩 𝘰𝘧 𝘍𝘦𝘣𝘳𝘶𝘢𝘳𝘺 𝘮𝘦𝘢𝘯𝘴 𝘵𝘰 𝘊𝘢𝘵𝘩𝘰𝘭𝘪𝘤𝘴 𝘢𝘯𝘥 𝘩𝘰𝘸 𝘵𝘰 𝘩𝘰𝘯𝘰𝘳 𝘪𝘵 𝘪𝘯 𝘺𝘰𝘶𝘳 𝘩𝘰𝘮𝘦 … Did you know that in the Catholic Church, each of the 12 months of the year has a devotional theme? For Catholics, February is the month devoted to The Holy Family, and it is an ideal time to strengthen our own family and its connection to Jesus’s family. Continuing our monthly series on ways to showcase each month’s Catholic theme in your life, here are 12 ways you can align your family to the Holy Family this February: 1. Consecrate your family to…
Read more: 12 Ways to honor the Holy Family in February
- THE EIGHT BEATITUDES | Matthew 5: 3-10
1. “Blessed are the poor in spirit, for theirs is the kingdom of Heaven.” – The poor in spirit are those who never forget that all that they are and all that they have is from GOD… With Job they say, “The LORD gave, the LORD has taken away; blessed be the name of the LORD!” (1:21). 2. “Blessed are the meek, for they shall possess the earth.” – The truly meek are anything but weaklings. It takes great inner strength to accept disappointment, misfortune and even disaster, and to keep one’s face turned all the while in undimmed hope…
Read more: THE EIGHT BEATITUDES | Matthew 5: 3-10
- ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 13
ഫ്രാൻസീസ് അസീസി അനുഗ്രഹീത ഓർമ്മ വിശുദ്ധ ഫ്രാൻസിസിന്റെ മരണത്തിന് ശേഷം മുപ്പത്തിനാലു വർഷങ്ങൾ കഴിഞ്ഞ്, 1260-ൽ ഫ്രാൻസിസ്കൻ സഭ നർബോണിൽ ഒരു ജനറൽ ചാപ്റ്റർ (General Chapter) നടത്തി. ആ സമയത്ത് സഭയുടെ മിനിസ്റ്റർ ജനറൽ ആയിരുന്നത് പിന്നീട് “സഭയുടെ സെറാഫിക് ഡോക്ടർ” എന്നറിയപ്പെട്ട വിശുദ്ധ ബോണവെഞ്ചുറയായിരുന്നു. ആ ജനറൽ ചാച്‌റ്ററിൽ, സഭയുടെ പ്രിയപ്പെട്ട സ്ഥാപകനായ വിശുദ്ധ ഫ്രാൻസിസിനെക്കുറിച്ചുള്ള ഒരു പുതിയ ജീവചരിത്രം എഴുതണമെന്ന് സഹോദരന്മാർ വിശുദ്ധ ബോണവെഞ്ചുറിനോട് അഭ്യർത്ഥിച്ചു. അദ്ദേഹം ആ കൃതി പൂർത്തിയാക്കി 1263-ൽ പിസയിൽ നടന്ന ജനറൽ ചാച്‌റ്റിൽ സഹോദരന്മാർക്ക് മുമ്പിൽ ഔപചാരികമായി സമർപ്പിച്ചു. വിശുദ്ധ ബോണവെഞ്ചുറ തന്റെ ജീവചരിത്രം ഇങ്ങനെ ആരംഭിക്കുന്നു: “അസീസി നഗരത്തിൽ ഫ്രാൻസിസ് എന്ന പേരുള്ള ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവന്റെ ഓർമ്മ അനുഗ്രഹീതമാണ്…”. 1226-ൽ വിശുദ്ധ ഫ്രാൻസിസ് മരിക്കുമ്പോൾ വിശുദ്ധ ബോണവെഞ്ചുറയ്ക്ക് വെറും അഞ്ചു വയസ്സായിരുന്നു. ഫ്രാൻസിസിന്റെ മരണത്തിന് പതിനേഴു വർഷങ്ങൾക്ക് ശേഷം, 1243-ലാണ് അദ്ദേഹം ഫ്രാൻസിസ്കൻ സഭയിൽ ചേർന്നത്. എന്നിരുന്നാലും…
Read more: ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 13
- The miracle behind the canonization of the parents of St Therese of Lisieux
Seven-year-old Carmen has an extraordinary story. Because of her, Blessed Louis Martin and Zélie Guérin—the parents of Saint Thérèse of Lisieux—were canonized as saints. The little girl was born prematurely in Spain in 2008 at just six months into pregnancy. She was fighting for her life for several weeks because of a cerebral hemorrhage and other severe ailments. But her loved ones and many Carmelite sisters sought the miraculous intervention of the Martins. The Vatican recognized the baby’s healing as miraculous. Little Carmen’s parents, her mother Carmen and her father Santos, have told her story in an exclusive interview with…
Read more: The miracle behind the canonization of the parents of St Therese of Lisieux
- Prayer to Our Lady of Lourdes
O ever-Immaculate Virgin, Mother of Mercy, Health of the Sick, Refuge of Sinners, Comforter of the Afflicted, you know my wants, my troubles, my sufferings. Look upon me with mercy. When you appeared at Lourdes, you filled the sick with hope and joy. Grant that, strengthened by this faith, I may overcome my trials, and obtain the grace of healing, if it be God’s holy will. Help me to carry my cross with patience, and to trust in your loving care. Dear Lady of Lourdes, pray for me, that I may share in the joy of eternal life. Amen.
- This saint was killed for reciting the Apostle’s Creed
𝘚𝘵. 𝘗𝘦𝘵𝘦𝘳 𝘰𝘧 𝘝𝘦𝘳𝘰𝘯𝘢 𝘳𝘦𝘧𝘶𝘴𝘦𝘥 𝘵𝘰 𝘳𝘦𝘯𝘰𝘶𝘯𝘤𝘦 𝘩𝘪𝘴 𝘧𝘢𝘪𝘵𝘩, 𝘶𝘯𝘪𝘵𝘪𝘯𝘨 𝘩𝘪𝘮𝘴𝘦𝘭𝘧 𝘮𝘰𝘳𝘦 𝘧𝘪𝘳𝘮𝘭𝘺 𝘵𝘰 𝘵𝘩𝘦 𝘤𝘦𝘯𝘵𝘳𝘢𝘭 𝘣𝘦𝘭𝘪𝘦𝘧𝘴 𝘰𝘧 𝘵𝘩𝘦 𝘊𝘢𝘵𝘩𝘰𝘭𝘪𝘤 𝘊𝘩𝘶𝘳𝘤𝘩. During the 13th century, there remained parts of Italy attached to an old heresy known as Catharism. Peter of Verona’s parents were among the many adherents to this heresy, which among other errors denied the oneness of the Blessed Trinity. Eventually Peter met St. Dominic, founder of the Order of Preachers (later called Dominicans), and joined his new religious order. Peter was a brilliant preacher, but also had a deep knowledge of the faith and was appointed as an…
Read more: This saint was killed for reciting the Apostle’s Creed
- Mark 2:1-12 | When Jesus Saw their Faith
“When Jesus Saw Their Faith” (Mark 2: 1 -12) Today’s Gospel places before us a deeply moving scene. A man is paralyzed unable to walk, unable even to enter the house where Jesus is teaching. Yet he is not alone. He is carried by friends whose faith refuses to give up. When the doorway is blocked by the crowd, they do not turn back. They climb the roof, open it, and lower him before Jesus. Then we hear one of the most striking lines in the Gospel: “When Jesus saw their faith…” (Mk 2:5). Faith here is not just something…
Read more: Mark 2:1-12 | When Jesus Saw their Faith
- Matthew 5:1-12a | Beatitude: From promise to fulfillment
Beatitude: From promise to fulfillment | (Matthew 5:1-12a) The Gospel begins by saying, “When Jesus saw the crowds, he went up the mountain … He began to teach them.” Jesus chooses to teach not in the marketplace or in the bustling streets, but on the mountain away from distraction, away from display. He draws us upward. To hear of heaven, we must step away from the noise of the valley, from the endless chatter of the world. The mountain is a place of encounter, clarity, and conversion. It is where we meet God. What Jesus teaches here, the Sermon on…
Read more: Matthew 5:1-12a | Beatitude: From promise to fulfillment
- SUNDAY SERMON MK
ദനഹാക്കാലം അഞ്ചാം ഞായർ മാർക്കോ 2, 1-12 “പാപം മോചിക്കുന്ന മിശിഹായാണ് ഈശോ” എന്ന വലിയ വെളിപ്പെടുത്തലുമായിട്ടാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മുടെ മുൻപിൽ നിൽക്കുന്നത്. ദനഹാക്കാലത്തിന്റെ ഓരോ ഞായറാഴ്ചയും ക്രിസ്തു നമ്മുടെ മുൻപിൽ വെളിപ്പെടുത്തപ്പെടുകയാണ്. നസ്രത്തിലെ ഈശോ, ദരിദ്രൻ, ആശാരിയുടെ മകൻ എന്നൊക്കെ അന്നത്തെ സമൂഹം പറഞ്ഞെങ്കിലും “എത്ര അധികാരത്തോടെ ഇവൻ സംസാരിക്കുന്നു” എന്നും ജനക്കൂട്ടം ക്രിസ്തുവിനെപ്പറ്റി പറയുന്നുണ്ട്. ക്രിസ്തുവിനെപ്പോലെ വാക്കുകൾക്ക് ഇത്രമാത്രം കനം നൽകിയ മറ്റൊരാളില്ല. സാധാരണമായ വാക്കുകൾ അവിടുത്തെ അധരങ്ങളിൽ രത്നങ്ങളായി മാറി; പാപങ്ങൾ […] SUNDAY SERMON MK
- The miracles that paved the way for St Therese’s Beatification
Two miracles were verified that paved the way to her beatification Shortly after her death in 1897, the remarkable story of a French Carmelite nun. Thérèse of Lisieux, began to spread like wildfire. Her autobiography, Story of a Soul, was an instant hit, and it wasn’t long before people began to seek her intercession. Her canonization process was already opened in 1914 and reports of miracles began to flood in to the Vatican offices. In particular, two miracles were verified that paved the way to her beatification in 1923, in the year she would have turned 50 years old. According…
Read more: The miracles that paved the way for St Therese’s Beatification
- ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 12
വിശുദ്ധ ഫ്രാൻസീസ് അസീസി – അനുകമ്പയുടെ വിശുദ്ധൻ അനുകമ്പ എന്നത് മറ്റുള്ളവരുടെ വേദനയെ സ്വന്തം ഹൃദയത്തിൽ അനുഭവിക്കുകയും അത് കുറയ്ക്കാൻ സ്നേഹത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്ന മനോഭാവമാണ്. വാക്കുകളിലൊതുങ്ങാതെ, സഹായം, ക്ഷമ, കരുതൽ, ത്യാഗം എന്നിവയായി മാറുന്ന മനുഷ്യസ്നേഹത്തിന്റെ ഏറ്റവും മനോഹരമായ രൂപമാണ് അനുകമ്പ. ഇറ്റലിയിലെ അസീസിയിൽ ജനിച്ച ഫ്രാൻസീസ് അസീസി ലോകചരിത്രത്തിൽ അനുകമ്പയുടെ ജീവിച്ച സാക്ഷ്യമായി മാറിയ വ്യക്തിയാണ്. സമ്പന്നനായ വ്യാപാരിയുടെ മകനായി ജനിച്ചെങ്കിലും, യേശുക്രിസ്തുവിനെ അടുത്തറിയാൻ ആഗ്രഹിച്ചപ്പോൾ അദ്ദേഹം സമ്പത്തും സൗകര്യങ്ങളും ഉപേക്ഷിച്ച് ദരിദ്രരോടൊപ്പം ജീവിക്കാൻ തീരുമാനിച്ചു. ആദ്യം ഭയവും വെറുപ്പും തോന്നിയ കുഷ്ഠരോഗിയെ ചേർത്തുപിടിച്ച് ആലിംഗനം ചെയ്ത നിമിഷം ഫ്രാൻസീസിന്റെ ജീവിതത്തിൽ ദൈവകൃപയുടെ വലിയൊരു വേലിയേറ്റം ഉണ്ടായി. ആ അനുഭവം മുതൽ അവഗണിക്കപ്പെട്ടവരെയും വേദനിക്കുന്നവരെയും അദ്ദേഹം തന്റെ സഹോദരങ്ങളായി കണ്ടു. വിശപ്പുള്ളവർക്ക് ഭക്ഷണം കൊടുക്കുകയും, രോഗികളെ ശുശ്രൂഷിക്കുകയും, വഴിയരികിൽ കിടക്കുന്നവരോടൊപ്പം ഇരിക്കുകയും ചെയ്തു. ഫ്രാൻസീസിന്റെ അനുകമ്പ മനുഷ്യരിൽ മാത്രം ഒതുങ്ങിയില്ല. പക്ഷികൾ, മൃഗങ്ങൾ, മരങ്ങൾ, സൂര്യൻ, ചന്ദ്രൻ –…
Read more: ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 12
- 𝗧𝗛𝗘 𝗗𝗘𝗩𝗘𝗟𝗢𝗣𝗠𝗘𝗡𝗧 𝗢𝗙 𝗧𝗛𝗘 𝗡𝗔𝗠𝗘 “𝗖𝗔𝗧𝗛𝗢𝗟𝗜𝗖 𝗖𝗛𝗨𝗥𝗖𝗛”
𝗧𝗛𝗘 𝗗𝗘𝗩𝗘𝗟𝗢𝗣𝗠𝗘𝗡𝗧 𝗢𝗙 𝗧𝗛𝗘 𝗡𝗔𝗠𝗘 “𝗖𝗔𝗧𝗛𝗢𝗟𝗜𝗖 𝗖𝗛𝗨𝗥𝗖𝗛” (By: The Catholic Faith Guardian) One of the most common objections raised against the Catholic Church is the claim that the word “Catholic” does not appear in the Bible and therefore cannot be the true name of Christ’s Church. This objection rests on a false and historically naïve assumption—that a divinely instituted reality must possess a fully developed, officially registered name from the very moment of its founding. That assumption collapses once history, Scripture, and reason are taken seriously. 𝘾𝙝𝙧𝙞𝙨𝙩 𝙁𝙤𝙪𝙣𝙙𝙚𝙙 𝙖 𝘾𝙝𝙪𝙧𝙘𝙝 — 𝙉𝙤𝙩 𝙖 𝙍𝙚𝙜𝙞𝙨𝙩𝙚𝙧𝙚𝙙 𝘽𝙧𝙖𝙣𝙙 When Jesus Christ founded His…
Read more: 𝗧𝗛𝗘 𝗗𝗘𝗩𝗘𝗟𝗢𝗣𝗠𝗘𝗡𝗧 𝗢𝗙 𝗧𝗛𝗘 𝗡𝗔𝗠𝗘 “𝗖𝗔𝗧𝗛𝗢𝗟𝗜𝗖 𝗖𝗛𝗨𝗥𝗖𝗛”
- ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 11
വിശുദ്ധ ഫ്രാൻസീസ് അസീസിയുടെ മരണവും (Transitus) നമുക്കുള്ള അഞ്ച് പാഠങ്ങളും വിശുദ്ധ ഫ്രാൻസീസ് അസീസിയുടെ ട്രാൻസിറ്റസ് എന്നാൽ 1226 ഒക്ടോബർ 3-ാം തീയതി വൈകുന്നേരം, അദ്ദേഹം ഈ ലോകത്തിൽ നിന്ന് നിത്യജീവിതത്തിലേക്കു കടന്ന പരിശുദ്ധ നിമിഷത്തെ സൂചിപ്പിക്കുന്നു. ട്രാൻസിറ്റസ് എന്ന വാക്കിന് അർത്ഥം “കടന്നുപോകൽ” എന്നാണ് . ഇതു ഒരു അവസാനമല്ല, മറിച്ച് ദൈവസന്നിധിയിലേക്കുള്ള സമാധാനപരമായ യാത്ര. അവസാന ദിവസങ്ങളിൽ ഫ്രാൻസീസ് വളരെ ദുർബലനും, രോഗബാധിതനും, ഏതാണ്ട് കാഴ്ച നഷ്ടപ്പെട്ടവനുമായിരുന്നു. എങ്കിലും, അദ്ദേഹത്തിന്റെ ഹൃദയം സന്തോഷവും ദൈവവിശ്വാസവും നിറഞ്ഞതായിരുന്നു. വിശുദ്ധ ദാരിദ്ര്യത്തോടുള്ള സ്നേഹത്തിന്റെ ഭാഗമായി, നഗ്നനായി തന്നെ നിലത്തു തന്നെ കിടത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. സഹോദരന്മാർ ചുറ്റും നിൽക്കുമ്പോൾ, യോഹന്നാൻ സുവിശേഷത്തിലെ ശിഷ്യരുടെ കാലുകഴുകൽ സംബന്ധിച്ച ഭാഗം വായിക്കണമെന്നായിരുന്നു നിർദ്ദേശം. വിനയത്തിലും സേവനത്തിലും ജീവിക്കണമെന്ന് അവരെ ഓർമ്മിപ്പിക്കാനായിരുന്നു അത്. തുടർന്ന് ഫ്രാൻസീസ് സങ്കീർത്തനം 141 ആലപിക്കുകയും, തന്റെ പ്രിയപ്പെട്ട പ്രാർത്ഥനയായ “സഹോദരി മരണേ, സ്വാഗതം” എന്ന് ശാന്തമായി ആവർത്തിക്കുകയും ചെയ്തു. സൃഷ്ടിയിലെ…
Read more: ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 11
- 𝗧𝗵𝗲 𝗖𝗮𝘃𝗲 𝗼𝗳 𝗦𝘁. 𝗝𝗲𝗿𝗼𝗺𝗲: 𝗪𝗵𝗲𝗿𝗲 𝘁𝗵𝗲 𝗖𝗮𝘁𝗵𝗼𝗹𝗶𝗰 𝗖𝗵𝘂𝗿𝗰𝗵 𝗚𝗮𝘃𝗲 𝘁𝗵𝗲 𝗕𝗶𝗯𝗹𝗲 𝘁𝗼 𝘁𝗵𝗲 𝗪𝗼𝗿𝗹𝗱
𝗧𝗵𝗲 𝗖𝗮𝘃𝗲 𝗼𝗳 𝗦𝘁. 𝗝𝗲𝗿𝗼𝗺𝗲: 𝗪𝗵𝗲𝗿𝗲 𝘁𝗵𝗲 𝗖𝗮𝘁𝗵𝗼𝗹𝗶𝗰 𝗖𝗵𝘂𝗿𝗰𝗵 𝗚𝗮𝘃𝗲 𝘁𝗵𝗲 𝗕𝗶𝗯𝗹𝗲 𝘁𝗼 𝘁𝗵𝗲 𝗪𝗼𝗿𝗹𝗱 (By: The Catholic Faith Guardian) Long before printing presses, denominations, or modern debates about Scripture, there was a cave—silent, cold, and hidden beneath sacred stone—where the Word of God was painstakingly given a voice for the Christian world. That cave is known today as the Cave of St. Jerome, and its legacy exposes an uncomfortable truth often ignored: the Bible exists because of the Catholic Church. 𝘼 𝘾𝙤𝙢𝙢𝙞𝙨𝙨𝙞𝙤𝙣 𝙛𝙧𝙤𝙢 𝙩𝙝𝙚 𝘾𝙝𝙖𝙞𝙧 𝙤𝙛 𝙋𝙚𝙩𝙚𝙧 In 382 AD, following the Council of Rome, the Catholic Church—under the…
Read more: 𝗧𝗵𝗲 𝗖𝗮𝘃𝗲 𝗼𝗳 𝗦𝘁. 𝗝𝗲𝗿𝗼𝗺𝗲: 𝗪𝗵𝗲𝗿𝗲 𝘁𝗵𝗲 𝗖𝗮𝘁𝗵𝗼𝗹𝗶𝗰 𝗖𝗵𝘂𝗿𝗰𝗵 𝗚𝗮𝘃𝗲 𝘁𝗵𝗲 𝗕𝗶𝗯𝗹𝗲 𝘁𝗼 𝘁𝗵𝗲 𝗪𝗼𝗿𝗹𝗱
- ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 10
സാൻ ദാമിയാനോ ദേവാലയവും വിശുദ്ധ ഫ്രാൻസീസ് അസീസിയും ഇറ്റലിയിലെ അസീസി നഗരത്തിന് സമീപമുള്ള സാൻ ദാമിയാനോ എന്ന ചെറിയ ദേവാലയം, വിശുദ്ധ ഫ്രാൻസീസ് അസീസിയുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് വഹിക്കുന്നത്. അദ്ദേഹത്തിന്റെ ആത്മീയ പരിവർത്തനത്തിന്റെ തുടക്കം ഈ ദേവാലയത്തിലാണ് സംഭവിച്ചത്. 1205-ൽ, ജീവിതത്തിന്റെ അർത്ഥം അന്വേഷിച്ചുകൊണ്ടിരുന്ന യുവാവായ ഫ്രാൻസീസ്, തകർന്ന നിലയിൽ കിടന്നിരുന്ന സാൻ ദാമിയാനോ ദേവാലയത്തിൽ പ്രാർത്ഥിക്കാൻ എത്തി. അവിടെ ക്രൂശിതനായ യേശുവിന്റെ മുമ്പിൽ മുട്ടുകുത്തി പ്രാർത്ഥിക്കുമ്പോൾ, “ഫ്രാൻസീസ്, നീ കാണുന്നപോലെ തകർന്നുകിടക്കുന്ന എന്റെ ഭവനം പുനർനിർമ്മിക്കൂ” എന്ന ദൈവസ്വരം അദ്ദേഹം കേട്ടു. ഈ വാക്കുകൾ അക്ഷരാർത്ഥത്തിൽ എടുത്ത ഫ്രാൻസീസ്. ദേവാലയം പുനർനിർമ്മിക്കാൻ തന്റെ പിതാവിന്റെ കടയിൽ നിന്നുള്ള തുണികൾ വിറ്റു പണം കണ്ടെത്തി. ഇതുമൂലം പിതാവുമായി തർക്കമുണ്ടായെങ്കിലും, ദൈവത്തിന്റെ വിളിക്ക് മുൻഗണന നൽകി ഫ്രാൻസീസ് തന്റെ ജീവിതം പൂർണ്ണമായി മാറ്റി. കാലക്രമേണ, ദൈവം പറഞ്ഞ “ഭവനം” ഒരു കെട്ടിടം മാത്രമല്ലെന്നും, സഭയെ ആത്മീയമായി പുതുക്കാനുള്ള ദൗത്യമാണെന്നും ഫ്രാൻസീസ്…
Read more: ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 10
- Prayer for Deliverance form Lust & Impurity
Merciful Lord, I come before You seeking forgiveness and healing for the sin of lust that dwells within me. I confess my weakness in giving in to impure desires and indulging in lustful thoughts and actions that offend You. Purify my heart, renew my mind, and sanctify my body as Your temple. Jesus, Divine Physician, mend the wounds in my soul caused by lust. Heal me with Your boundless grace and transform me into a child of light. Instill in me the virtues of modesty, temperance and self-control. Remove all inappropriate images from my mind and give me eyes that…
Read more: Prayer for Deliverance form Lust & Impurity
- ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 9
വിശുദ്ധ ഫ്രാൻസീസ് അസീസി – അനുകമ്പയുടെ വിശുദ്ധൻ അനുകമ്പ എന്നത് മറ്റുള്ളവരുടെ വേദനയെ സ്വന്തം ഹൃദയത്തിൽ അനുഭവിക്കുകയും അത് കുറയ്ക്കാൻ സ്നേഹത്തോടെ പ്രവർത്തിക്കുകയും ചെയ്യുന്ന മനോഭാവമാണ്. വാക്കുകളിലൊതുങ്ങാതെ, സഹായം, ക്ഷമ, കരുതൽ, ത്യാഗം എന്നിവയായി മാറുന്ന മനുഷ്യസ്നേഹത്തിന്റെ ഏറ്റവും മനോഹരമായ രൂപമാണ് അനുകമ്പ. ഇറ്റലിയിലെ അസീസിയിൽ ജനിച്ച ഫ്രാൻസീസ് അസീസി ലോകചരിത്രത്തിൽ അനുകമ്പയുടെ ജീവിച്ച സാക്ഷ്യമായി മാറിയ വ്യക്തിയാണ്. സമ്പന്നനായ വ്യാപാരിയുടെ മകനായി ജനിച്ചെങ്കിലും, യേശുക്രിസ്തുവിനെ അടുത്തറിയാൻ ആഗ്രഹിച്ചപ്പോൾ അദ്ദേഹം സമ്പത്തും സൗകര്യങ്ങളും ഉപേക്ഷിച്ച് ദരിദ്രരോടൊപ്പം ജീവിക്കാൻ തീരുമാനിച്ചു. ആദ്യം ഭയവും വെറുപ്പും തോന്നിയ കുഷ്ഠരോഗിയെ ചേർത്തുപിടിച്ച് ആലിംഗനം ചെയ്ത നിമിഷം ഫ്രാൻസീസിന്റെ ജീവിതത്തിൽ ദൈവകൃപയുടെ വലിയൊരു വേലിയേറ്റം ഉണ്ടായി. ആ അനുഭവം മുതൽ അവഗണിക്കപ്പെട്ടവരെയും വേദനിക്കുന്നവരെയും അദ്ദേഹം തന്റെ സഹോദരങ്ങളായി കണ്ടു. വിശപ്പുള്ളവർക്ക് ഭക്ഷണം കൊടുക്കുകയും, രോഗികളെ ശുശ്രൂഷിക്കുകയും, വഴിയരികിൽ കിടക്കുന്നവരോടൊപ്പം ഇരിക്കുകയും ചെയ്തു. ഫ്രാൻസീസിന്റെ അനുകമ്പ മനുഷ്യരിൽ മാത്രം ഒതുങ്ങിയില്ല. പക്ഷികൾ, മൃഗങ്ങൾ, മരങ്ങൾ, സൂര്യൻ, ചന്ദ്രൻ –…
Read more: ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 9
- “Miracle” in the inferno: Boy survives holding crucifix
𝘈𝘮𝘪𝘥 𝘢 𝘥𝘦𝘷𝘢𝘴𝘵𝘢𝘵𝘪𝘯𝘨 𝘧𝘪𝘳𝘦 𝘪𝘯 𝘢 𝘚𝘸𝘪𝘴𝘴 𝘴𝘬𝘪 𝘣𝘢𝘳, 𝘰𝘯𝘦 𝘺𝘰𝘶𝘯𝘨 𝘮𝘢𝘯’𝘴 𝘴𝘶𝘳𝘷𝘪𝘷𝘢𝘭 — 𝘢𝘯𝘥 𝘩𝘪𝘴 𝘢𝘤𝘤𝘰𝘶𝘯𝘵 𝘰𝘧 𝘸𝘩𝘢𝘵 𝘩𝘢𝘱𝘱𝘦𝘯𝘦𝘥 — 𝘩𝘢𝘴 𝘣𝘦𝘤𝘰𝘮𝘦 𝘢 𝘴𝘰𝘶𝘳𝘤𝘦 𝘰𝘧 𝘳𝘦𝘧𝘭𝘦𝘤𝘵𝘪𝘰𝘯 𝘢𝘯𝘥 𝘩𝘰𝘱𝘦 𝘧𝘰𝘳 𝘮𝘢𝘯𝘺. Atragic blaze tore through a ski bar in Switzerland during New Year’s Eve celebrations, killing up to 47 people — mainly teenagers and young adults — and leaving the world shaken. In the midst of this awful loss, however, one moment has captured the attention of people around the globe — not because it diminishes the pain of what happened, but because it reminds us of the strange and…
Read more: “Miracle” in the inferno: Boy survives holding crucifix
- Prayer in honor of St. Dymphna
Good Saint Dymphna, great wonder-worker in every affliction of mind and body, I humbly implore your powerful intercession with Jesus through Mary, the Health of the Sick, in my present need. (Mention it.) Saint Dymphna, martyr of purity, patroness of those who suffer with nervous and mental afflictions, beloved child of Jesus and Mary, pray to Them for me and obtain my request. (Pray one Our Father, one Hail Mary and one Glory Be.) Saint Dymphna, Virgin and Martyr, pray for us! Source: Fear Not
- What is the “Little Way” of St. Thérèse of Lisieux?
𝘛𝘩𝘦 “𝘓𝘪𝘵𝘵𝘭𝘦 𝘞𝘢𝘺” 𝘰𝘧 𝘚𝘵. 𝘛𝘩𝘦́𝘳𝘦̀𝘴𝘦 𝘪𝘴 𝘢 𝘴𝘪𝘮𝘱𝘭𝘦 𝘢𝘱𝘱𝘳𝘰𝘢𝘤𝘩 𝘵𝘰 𝘵𝘩𝘦 𝘴𝘱𝘪𝘳𝘪𝘵𝘶𝘢𝘭 𝘭𝘪𝘧𝘦 𝘵𝘩𝘢𝘵 𝘴𝘦𝘦𝘬𝘴 𝘵𝘰 𝘥𝘰 𝘰𝘳𝘥𝘪𝘯𝘢𝘳𝘺 𝘵𝘩𝘪𝘯𝘨𝘴 𝘸𝘪𝘵𝘩 𝘦𝘹𝘵𝘳𝘢𝘰𝘳𝘥𝘪𝘯𝘢𝘳𝘺 𝘭𝘰𝘷𝘦. St. Thérèse of Lisieux has become one of the most popular saints in the past 100 years, and whenever her name is brought up, so too is her “Little Way.” However, not everyone is familiar with this phrase. What is the “Little Way”? She wrote about this spiritual pathway in her autobiography Story of a Soul. Throughout her life St. Thérèse wanted to become a saint. Yet, in her eyes, her life wasn’t all that extraordinary. She…
Read more: What is the “Little Way” of St. Thérèse of Lisieux?
- 𝗖𝗢𝗡𝗙𝗘𝗦𝗦𝗜𝗢𝗡𝗔𝗟 𝗦𝗘𝗖𝗥𝗘𝗖𝗬!
One of the greatest gifts which God has given to anybody who has committed sin is the Sacrament of Penance, sometimes called the Sacrament of Reconciliation, and popularly known as Confession. It stems from the words of Jesus Christ himself when he said to Peter: I will give you the keys of the kingdom of heaven, and whatever you bind on earth shall be bound in heaven, and whatever you loose on earth shall be loosed in heaven.Mt.16:19) It is only God who can forgive sins; he alone can give the power to human beings to forgive sins. The Catholic…
Read more: 𝗖𝗢𝗡𝗙𝗘𝗦𝗦𝗜𝗢𝗡𝗔𝗟 𝗦𝗘𝗖𝗥𝗘𝗖𝗬!
- മൂന്നുനോമ്പിൻ്റെ നമസ്കാര ക്രമമായ ബാവൂസാ
മൊഴിമാറ്റം ചെയ്ത് വീണ്ടെടുത്ത മൂന്നുനോമ്പിൻ്റെ നമസ്കാര ക്രമമായ ബാവൂസായുടെ മൗത്വാകളിലൂടെ ഒരു യാത്ര പൗരസ്ത്യ സുറിയാനി സഭ ഏറ്റവും വിലമതിക്കുന്ന സമ്പത്ത് അവളുടെ ആരാധനക്രമം തന്നെയാണ്. ഒരു സഭയുടെ വിശ്വാസവും ദൈവശാസ്ത്രവും മനസ്സിലാക്കാൻ ആ സഭയുടെ ആരാധനക്രമം തന്നെയാണ് ഏറ്റവും നല്ല ഉപാധി. “വിശ്വസിക്കുന്നതാണ് ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കുന്നത്”. പൗരസ്ത്യ സുറിയാനി സഭയുടെ ദൈവശാസ്ത്രം ഏറ്റവും തെളിമയോടെയും സംശുദ്ധമായും വായിച്ചെടുക്കാൻ കഴിയുന്ന സ്ഥലം നമ്മുടെ നമസ്കാര തക്സാകൾ തന്നെയാണ്. ആദിമ നൂറ്റാണ്ടുകളിൽ സഭയിലുണ്ടായിരുന്ന മല്പാന്മാരും ദയറാക്കാരും മെത്രാന്മാരും പഠിപ്പിച്ചതും എഴുതി സമ്പന്നമാക്കിയതുമാണ് നമ്മുടെ ആരാധനക്രമം. അതിൽത്തന്നെ ഏറ്റവും ശ്രേഷ്ഠമായ ഒന്നും, ഏറ്റവും ദൈർഘ്യമേറിയ ക്രമവും (1960ൽ പ്രസിദ്ധീകരിച്ച മാർ തോമാ ദറ്മോയുടെ ഹുദ്റാ, ഒന്നാം വാല്യം പേജ്: 260-468, 1886ൽ പ്രസിദ്ധീകരിച്ച പോൾ ബെഡ്ജാൻ്റെ ഹുദ്റാ, ഒന്നാം വാല്യം പേജ്: 162-240) ബാവൂസായുടെ തക്സാ ആയിരിക്കും.മാർ തോമാ ദറ്മോയുടെ ഹുദ്റായുടെ പേജ് 260ൽ പറയുന്നത് പ്രകാരം തക്സായുടെ പേര് “തക്സാ ദ്ബാവൂസാ ദ്നിന്വായാ”…
Read more: മൂന്നുനോമ്പിൻ്റെ നമസ്കാര ക്രമമായ ബാവൂസാ
- ബാവൂസാ ദ് നിനവായേ; കുറവിലങ്ങാടിന്‍റെ വീണ്ടെടുക്കപ്പെട്ട പുണ്യചരിത്രം
✍ ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ് സീറോമലബാർ സഭയുടെ പ്രഥമ മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിക്ക് അർഹമായ കുറവിലങ്ങാട് മർത്ത് മറിയം പള്ളി സവിശേഷമായ ഒരു ചരിത്രനിയോഗമാണ് ഏറ്റെടുത്തു നടപ്പിലാക്കിയിരിക്കുന്നത്. ഏതാണ്ട് പതിനാറാം നൂറ്റാണ്ടുവരെ കുറവിലങ്ങാട് അഭംഗുരം കാത്തുപരിപാലിച്ചുപോന്ന മൂന്നുനോന്പിന്റെ ബാവൂസാകൾ ഈ വർഷം മുതൽ സുറിയാനി ഭാഷയിൽനിന്ന് മലയാളത്തിലേക്കു മൊഴിമാറ്റം ചെയ്ത് അനുഷ്ഠിക്കുകയാണ്. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ നിർദേശപ്രകാരം, മർത്ത്മറിയം പള്ളിയുടെ ആർച്ച്പ്രീസ്റ്റ് റവ. ഡോ. തോമസ് മേനാച്ചേരിയുടെ നേതൃത്വത്തിലാണ് ബാവൂസ രൂപപ്പെടുത്തിയിരിക്കുന്നത്. റവ. ഡോ. ജോണ്‍ കണ്ണന്താനം, ഫാ. മാത്യു പുല്ലുകാലായിൽ, ഫാ. അഗസ്റ്റിൻ കണ്ടത്തിൽകുടിലിൽ, ഫാ. ജോസഫ് പുത്തൂർ, ഡോ. ഫെബിൻ മൂക്കംതടത്തിൽ എന്നിവരാണ് സുറിയാനിയിൽനിന്നുള്ള വിവർത്തനം ചെയ്തിരിക്കുന്നത്. ഇതിലെ കീർത്തനങ്ങൾ രചിച്ചതും പ്രാർഥനകൾ ക്രമീകരിച്ചു ഭാഷ ചിട്ടപ്പെടുത്തിയതും ഫാ. ജോയി ചെഞ്ചേരിൽ എംസിബിഎസ് ആണ്. ബാവൂസാ എന്ന സുറിയാനി വാക്കിന് യാചന, അപേക്ഷ എന്നൊക്കെയാണർഥം. പഴയനിയമത്തിൽ നിനവേ പട്ടണത്തിൽപ്പോയി പ്രസംഗിക്കാൻ ദൈവം നിയോഗിച്ച…
Read more: ബാവൂസാ ദ് നിനവായേ; കുറവിലങ്ങാടിന്‍റെ വീണ്ടെടുക്കപ്പെട്ട പുണ്യചരിത്രം
- തിരുപ്പട്ടത്തിന്റെ തലേദിവസം വീട്ടിലെ പ്രാർത്ഥന
(സ്വകാര്യ ഓൺലൈൻ ഉപയോഗത്തിന്) പരിശുദ്ധാത്മാവിനോടുള്ള ഒരു ഗാനം ആലപിക്കുന്നു. കാർമി. അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി. സമൂഹം: ആമ്മേൻ. കാർമി. ഭൂമിയിൽ മനുഷ്യർക്ക് സമാധാനവും പ്രത്യാശയും എപ്പോഴും എന്നേക്കും. സമൂഹം: ആമ്മേൻ. കാർമി. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, (സമൂഹവും ചേർന്ന്) അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ അങ്ങയുടെ മഹത്വത്താൽ സ്വർഗ്ഗവും ഭൂമിയും നിറഞ്ഞിരിക്കുന്നു. മാലാഖമാരും മനുഷ്യരും അങ്ങ് പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ എന്ന് ഉദ്ഘോഷിക്കുന്നു. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങയുടെ നാമം പൂജിതമാകണമേ. അങ്ങയുടെ രാജ്യം വരണമേ. അങ്ങയുടെ തിരുമനസ്സ് സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. ഞങ്ങൾക്ക് ആവശ്യമായ ആഹാരം ഇന്നു ഞങ്ങൾക്കു തരണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങൾ പ്രലോഭനത്തിൽ വീഴാൻ ഇടയാകരുതേ. ദുഷ്ടാ രൂപയിൽ നിന്ന് ഞങ്ങളെ രക്ഷിക്കണമേ. എന്തുകൊണ്ടെന്നാൽ രാജ്യവും ശക്തിയും മഹത്വവും എന്നേക്കും അങ്ങയുടേതാകുന്നു. ആമ്മേൻ. ശുശ്രൂഷി: നമ്മുക്ക് പ്രാർത്ഥിക്കാം, സമാധാനം നമ്മോടു കൂടെ. കാർമി. ഞങ്ങളുടെ കർത്താവായ ദൈവമേ,…
Read more: തിരുപ്പട്ടത്തിന്റെ തലേദിവസം വീട്ടിലെ പ്രാർത്ഥന
- SyroMalabar English Qurbana Hymns in Syriac Tunes
For Videos:
https://share.google/8kAid5co2ewMyESbS For Audios of English Qurbana Hymns:
https://share.google/wWh59syYZRY2F9FwS ✍ Syro Malabar Commission for Liturgy
- ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 8
ക്രിസ്തുമസ് രാവിൽ ഉണ്ണീശോയുടെ ദർശനം ലഭിച്ച അസീസിയിലെ വിശുദ്ധ ഫ്രാൻസീസ് ഈശോയുടെ ദാരിദ്ര്യത്തോടും ലാളിത്യത്തോടും ഉള്ള ആഴമുള്ള സ്നേഹത്തിന്റെ ജീവിച്ച സാക്ഷ്യമായിരുന്നു ഫ്രാൻസിസിൻ്റെ ജീവിതം. 1223-ൽ ഗ്രേക്കിയോയിൽ അദ്ദേഹം ഒരുക്കിയ ആദ്യത്തെ പുൽകൂട്, ഒരു ആചാരപരിപാടിയേക്കാൾ കൂടുതലായി, ബേത്ലേഹമിലെ ദൈവാവതാരത്തെ ഹൃദയത്തിൽ അനുഭവിക്കാൻ മനുഷ്യരെ സഹായിക്കുന്ന ഒരു ആത്മീയ അനുഭവമായിരുന്നു. വിശുദ്ധ ഫ്രാൻസീസ് അസീസിയുടെ ജീവചരിത്രം എഴുതിയ വിശുദ്ധ ബൊനവെഞ്ചൂരാ രേഖപ്പെടുത്തുന്നത് ഇങ്ങനെ ആണ്: പുൽകൂടിനു മുമ്പിൽ വലിയൊരു ജനക്കൂട്ടം തടിച്ചുകൂടിയപ്പോൾ, ദൈവത്തിന്റെ മനുഷ്യനായ ഫ്രാൻസീസ് പൂർണ്ണ ഭക്ത്യാദരവോടെ അവിടെ നിൽക്കുകയായിരുന്നു. സന്തോഷാശ്രുക്കൾ അവന്റെ കണ്ണുകളിൽ നിറഞ്ഞിരുന്നു. ക്രിസ്തുവിന്റെ ദാസനായ ഫ്രാൻസീസ് സുവിശേഷം മധുരമായി ആലപിച്ചു. തുടർന്ന്, ചുറ്റുമുള്ള ജനങ്ങളോട് ദരിദ്രനായ രാജാവിനെക്കുറിച്ച് – പുൽകൂടിൽ കിടക്കുന്ന സ്വർഗ്ഗത്തിന്റെ കർത്താവിനെക്കുറിച്ച് – ഹൃദയസ്പർശിയായ പ്രസംഗം നടത്തി. ഉണ്ണീശോയുടെ സ്നേഹത്തിന്റെ ആർദ്രത മൂലം “ഈശോ” എന്ന നാമം പോലും വ്യക്തമായി ഉച്ചരിക്കാൻ കഴിയാതെ, ഫ്രാൻസീസ് അവനെ “ബേത്ലേഹമിലെ ശിശു” എന്ന് സ്നേഹത്തോടെ വിളിച്ചു.…
Read more: ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 8
- Mathew 4:12-23 | From Darkness to Discipleship
From Darkness to Discipleship | Mathew 4:12-23 The Gospel opens with an important truth about the way God works in our world: Jesus does not wait for calm, convenient, or perfect conditions to begin His mission. He begins when John the Baptist is imprisoned, when voices of truth are silenced, when darkness seems to gain ground. And it is precisely in that moment that Jesus steps forward and proclaims: “Repent, for the kingdom of heaven is at hand.” God does not wait for the world to be ready. He enters history at its breaking points. Even today, Christ begins His…
Read more: Mathew 4:12-23 | From Darkness to Discipleship
- ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 7
വിശുദ്ധ ഫ്രാൻസീസിന്റെയും നമ്മുടെയും മാനസാന്തര യാത്ര മാനസാന്തരം എന്നാൽ “തിരിഞ്ഞുമാറുക” എന്നതാണ് സ്വയം കേന്ദ്രീകൃതമായ ജീവിതത്തിൽ നിന്ന് ദൈവകേന്ദ്രിതമായ ജീവിതത്തിലേക്ക് കടക്കുക എന്നു സാരം. ഇത് ഒരൊറ്റ നിമിഷത്തിൽ സംഭവിക്കുന്ന കാര്യമാത്രമല്ല, ആഴത്തിലുള്ളതും ദീർഘകാലം നീളുന്നതുമായ ഒരു പ്രക്രിയയാണ്. 1. ജീവിതം മുഴുവൻ നീളുന്ന ഒരു പ്രക്രിയയായ മാനസാന്തരം അസീസിയിലെ വിശുദ്ധ ഫ്രാൻസീസ് ഒരു രാത്രിയിൽ തന്നെ മാറിയ വ്യക്തിയല്ല. അദ്ദേഹത്തിന്റെ പരിവർത്തനം വർഷങ്ങളിലായി പതുക്കെ വളർന്നതാണ്, മരണം വരെ അതു തുടർന്നു. രോഗം, നിരാശ, പ്രാർത്ഥന, ദരിദ്രരുമായും കുഷ്ഠരോഗിയുമായുള്ള കൂടിക്കാഴ്ചകൾ, സാൻ ദാമിയാനോ ക്രൂശിൽ നിന്നുള്ള വിളി എന്നിവയിലൂടെയും പരിവർത്തനം വളർച്ചപ്രാപിച്ചു. ദാരിദ്ര്യം, ലളിതജീവിതം, ദൈവത്തിൽ പൂർണ്ണവിശ്വാസം — ഇവയെയും ഫ്രാൻസീസ് സ്വീകരിച്ചു. ഫ്രാൻസിസ്കൻ സമൂഹം സ്ഥാപിച്ചതിനുശേഷവും അദ്ദേഹത്തിന്റെ ഉള്ളിലെ പരിവർത്തനം തുടർന്നു. 1224-ൽ ലഭിച്ച പഞ്ചക്ഷതവും, അവസാന വർഷങ്ങളിലെ വേദനയും പൂർണ്ണ സമർപ്പണവും അതിന്റെ ഉച്ചകോടിയായി. 2. ഫ്രാൻസീസിനെ രൂപപ്പെടുത്തിയ പ്രധാന സംഭവങ്ങൾ യുദ്ധത്തിൽ പിടിക്കപ്പെട്ടത്, രോഗബാധ, സൈനികജീവിതം…
Read more: ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 7
- Prayer to St Rita of Cascia for Special needs nd Impossible Cases
St. Rita of Cascia is known as the patron saint of those suffering from chronic illness, difficult marriages, and seemingly impossible causes. Her life was marked by deep faith, patience, and perseverance through suffering, which is why many turn to her in times of long-term pain or hopeless situations. Devotees often pray to her for strength to endure, healing of body and spirit, and trust when answers seem delayed. St. Rita’s symbol—the rose—represents hope blossoming even in the harshest conditions. She reminds us that no cause is beyond God’s mercy and that perseverance in faith can bring quiet miracles. PRAYER…
Read more: Prayer to St Rita of Cascia for Special needs nd Impossible Cases
- SUNDAY SERMON JN 4, 1-26
ദനഹാക്കാലം നാലാം ഞായർ യോഹ 4, 1-26 ദനഹാക്കാല ചൈതന്യത്തിന് ഏറ്റവും അനുയോജ്യമായ വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിൽ നിന്നാണ് ഇന്നത്തെ ദൈവവചനഭാഗം നാം ശ്രവിച്ചത്. ദനഹാക്കാല ചൈതന്യത്തിന് ഏറ്റവും അനുയോജ്യം എന്ന് പറയാൻ കാരണമുണ്ട്. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തിന് മഹത്വത്തിന്റെ സുവിശേഷം, മഹത്വത്തിന്റെ പുസ്തകം എന്നും പേരുണ്ട്. ഈശോയുടെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്ന വാക്കുകളും പ്രവൃത്തികളുമാണ് ഈ സുവിശേഷത്തിന്റെ ഉള്ളടക്കം. കുരിശുമരണത്തിലൂടെയും, ഉത്ഥാനത്തിലൂടെയും പിതാവായ ദൈവത്തിന്റെ മഹത്വത്തിലേക്കുള്ള കടന്നുപോകലായാണ് ഈശോയുടെ ജീവിതത്തെ വിശുദ്ധ യോഹന്നാൻ അവതരിപ്പിക്കുന്നത്. ദനഹാക്കാലത്തിന്റെ ചൈതന്യവുമായി […] SUNDAY SERMON JN 4, 1-26
- ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 6
സൃഷ്ടി – “സകല സൃഷ്ടിയും ദൈവത്തെ സ്തുതിക്കുന്നു” സൃഷ്ടി മുഴുവനും ദൈവത്തിന്റെ മഹത്വം പ്രഖ്യാപിക്കുന്ന ഒരു വലിയ ഗീതമാണ്. ആകാശവും ഭൂമിയും, പർവതങ്ങളും നദികളും, പക്ഷികളും മരങ്ങളും എല്ലാം മൗനമായും വാക്കുകളില്ലാതെയും ദൈവത്തെ സ്തുതിക്കുന്നു. ആകാശം ദൈവത്തിന്‍റെ മഹത്വം പ്രഘോഷിക്കുന്നു; വാനവിതാനം അവിടുത്തെ കരവേലയെ വിളംബരം ചെയ്യുന്നു.(സങ്കീ 19 : 1) വിശുദ്ധ ഫ്രാൻസിസ് എല്ലാ സൃഷ്ടികളും ഉൾക്കൊള്ളുന്ന പ്രപഞ്ചത്തെ ഒരു കുടുംബമായി മനസ്സിലാക്കി. സര്‍വ്വചരാചരങ്ങളിലും അദ്ദേഹം ദൈവത്തിന്റെ പ്രതിഛായ കണ്ടു. തന്റെ പ്രസിദ്ധമായ “സൂര്യകീര്‍ത്തന”ത്തില്‍ സൂര്യന്‍ തന്റെ സഹോദരനും ചന്ദ്രന്‍ സഹോദരിയും ഭൂമി അമ്മയുമാണ്. മരണാസന്നനായപ്പോള്‍ സഹോദരീ എന്നാണ് അദ്ദേഹം മരണത്തെ സംബോധന ചെയ്തത്. വിശുദ്ധ ബൊണവെഞ്ചർ ഈ ദൈവശാസ്ത്രത്തെ കൂടുതൽ ആഴത്തിലാക്കി: “മുഴുവൻ പ്രപഞ്ചവും ഒരുമിച്ച് ദിവ്യ നന്മയിൽ പങ്കെടുക്കുന്നു, അതിന്റെ വൈവിധ്യത്തിലൂടെ ദിവ്യജ്ഞാനം കാണിക്കുന്നു” (Breviloquium II,12). അദ്ദേഹത്തിന്, സൃഷ്ടി നമ്മെ ദൈവത്തിലേക്ക് നയിക്കുന്ന ഒരു ഗോവണി ആയിരുന്നു. അങ്ങേയ്ക്കു സ്തുതിയിൽ (2015) ഫ്രാൻസിസ് മാർപാപ്പ ഈ…
Read more: ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 6
- ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 5
സഹോദര്യം – “എല്ലാ സഹോദരന്മാരും ഒരേ കുടുംബമായിരിക്കണം” ക്രൈസ്തവ വിശ്വാസത്തിന്റെ ഹൃദയത്തിലാണ് സഹോദര്യത്തിൻ്റെ സ്ഥാനം. ദൈവം നമ്മുടെ പിതാവായതിനാൽ, നമ്മൾ എല്ലാവരും സഹോദരങ്ങളും സഹോദരിമാരുമാണ്. “നിങ്ങളെല്ലാം സഹോദരന്‍മാരാണ്.”(മത്തായി 23 : ആദിമ സഭയെക്കുറിച്ച് വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്തു.(അപ്പ. പ്രവര്‍ത്തനങ്ങള്‍ 2 : 44) എന്നു നാം വായിക്കുന്നു അസീസിമിലെ ഫ്രാൻസിസ് തന്റെ കൂട്ടായ്മയെ “Order” എന്നതിലുപരി “സഹോദരസംഘം” എന്നാണ് വിളിച്ചിരുന്നത്. “എല്ലാ സഹോദരന്മാരും ഒരേ കുടുംബമായിരിക്കണം.” എന്നദേഹം ഉപദേശിച്ചിരുന്നു. തന്റെ അനുയായികളെ പുരോഹിതന്മാരോ സന്യാസിമാരോ എന്നതിലുപരി ഫ്രയേഴ്‌സ് മൈനർ(Friars Minor) – ചെറിയ സഹോദരന്മാർ – എന്ന് വിളിക്കണമെന്ന് വിശുദ്ധ ഫ്രാൻസിസിനു നിർബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്, ഓരോ മനുഷ്യനും ഒരു സഹോദരനോ സഹോദരിയോ ആയിരുന്നു. ഈ സാഹോദര്യം സാർവത്രികമായി അദ്ദേഹം വ്യാപിപ്പിച്ചു. ഉദാഹരണത്തിന് കുരിശുയുദ്ധകാലത്ത് (1219) ഡാമിയേറ്റയിലെ സുൽത്താൻ അൽ-കാമിലിനെ കാണാൻ ഫ്രാൻസിസ് പോയി. തന്റെ ജീവനുള്ള ഭീഷണി വകവയ്ക്കാതെ സംഭാഷണവും സമാധാനവും അക്രമത്തേക്കാൾ ശക്തമാണെന്ന് കാണിക്കാനായിരുന്നു…
Read more: ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 5
- PRAYER FOR ONE’S ENEMIES
𝘕𝘖𝘛𝘌: 𝘙𝘦𝘱𝘦𝘢𝘵 𝘵𝘩𝘰𝘴𝘦 𝘪𝘯 𝘪𝘵𝘢𝘭𝘪𝘤 𝘭𝘦𝘵𝘵𝘦𝘳𝘴 3𝘹. 𝘗𝘳𝘢𝘺 𝘴𝘪𝘯𝘤𝘦𝘳𝘦𝘭𝘺 𝘢𝘯𝘥 𝘧𝘳𝘰𝘮 𝘵𝘩𝘦 𝘩𝘦𝘢𝘳𝘵. Lord Jesus Christ, in Your great mercy You prayed for the forgiveness of those who crucified You, and You taught us to love our enemies and to pray for those who persecute us. Lord, I pray that You forgive those who treat me unjustly and speak out against me, and that You bless them and guide them according to Your will. Take away any bitterness I may have in my heart against them. Lord, may Your forgiveness, goodness and love be revealed in all of us, to…
Read more: PRAYER FOR ONE’S ENEMIES
- പ്രഭാത സമർപ്പണ പ്രാർത്ഥന
ദിവ്യ കാരുണ്യ ഈശോയെ, എന്റെ ആത്മാവിൽ അങ്ങ് ഇപ്പോൾ അരൂപിയായി എഴുന്നള്ളി വരേണമെ. എന്നിൽ എന്നേരവും വസിക്കേണമേ. അങ്ങയുടെ തിരുരക്തത്താൽ എന്നെ പൊതിയണമേ. അങ്ങയുടെ ജ്വലിക്കുന്ന സ്നേഹത്താൽ എന്റെ മനസിനെ നിറയ്‌ക്കണമേ. അങ്ങയുടെ നിത്യസമാധാനത്തിൽ എന്റെ ഹൃദയത്തെ പൂരിതമാക്കണമേ. ഈശോയെ, അങ്ങയുടെ നാമത്തിന്റെ തണലിൽ എന്നെ മറയ്ക്കേണമേ. ഈശോയെ, അങ്ങയുടെ വചനങ്ങളാൽ എന്റെ ഹൃദയത്തെ നിറയ്ക്കേണമേ. ഇന്നേ ദിവസത്തിൽ എന്റെ ജീവിതവ്യാപാരങ്ങളെ അങ്ങു തന്നെ കാത്തു കൊള്ളേണമേ. എന്നെയും എനിക്കുള്ളവരെയും ഇന്ന് എന്നോട് ഇടപെടുന്നവരെയും ഇന്ന് ഞാൻ ആയിരിക്കുന്ന എല്ലാ സാഹചര്യങ്ങളെയും എല്ലാ മനുഷ്യരെയും ലോകം മുഴുവനെ തന്നെയും പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ. എനിക്കു ജ്ഞാനവും വിവേകവും നൽകേണമേ. ഇന്ന് ഞാൻ അഭിമുഖീകരിക്കുന്നതെന്തും ഈശോയെ അങ്ങിലൂടെ എന്നിലേയ്ക്ക് കടന്നു വരട്ടെ. അത് വഴി ഇന്ന് ദൈവപിതാവിന്റെ ഹിതം മാത്രം ചെയ്യുന്നവളായും ഈശോയെ അങ്ങേ കരുണയുടെ പരിമളം പരത്തുന്നവളായും പരിശുദ്ധാത്മാവിന്റെ നിമന്ത്രണങ്ങൾക്ക് കാതോർത്തു എളിമയോടെ അവയ്ക്ക് ഉടൻ പ്രത്യുത്തരം നൽകുന്നവളായും ത്രിത്വൈക ദൈവത്തെ അനവരതം…
Read more: പ്രഭാത സമർപ്പണ പ്രാർത്ഥന
- ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 4
സുവിശേഷം ജീവിക്കുക – “ എപ്പോഴും സുവിശേഷം പ്രസംഗിക്കുക ആവശ്യമെങ്കിൽ മാത്രം വാക്കുകൾ ഉപയോഗിക്കുക” ക്രൈസ്തവജീവിതത്തിന്റെ യഥാർത്ഥ അർത്ഥം സുവിശേഷം വായിക്കുന്നതിലോ പഠിപ്പിക്കുന്നതിലോ മാത്രമല്ല, അത് ദിവസേനയുടെ ജീവിതത്തിൽ ജീവിച്ചു കാണിക്കുന്നതിലാണ്. ഈശോ പറയുന്നു: “കര്‍ത്താവേ, കര്‍ത്താവേ എന്ന്, എന്നോടു വിളിച്ചപേക്ഷിക്കുന്നവനല്ല, എന്‍റെ സ്വര്‍ഗസ്ഥനായ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാണ്, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുക.”(മത്തായി 7 : 21) അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന് സുവിശേഷത്തെ ഒരു നിയമഗ്രന്ഥ മാത്രം കാണാതെ, ജീവിതപാതയായി സ്വീകരിച്ചു. ഫ്രാൻസിസ്കൻ ആത്മീയതയുടെ കാതൽതന്നെ സുവിശേഷത്തിന്റെ സമൂലവും അക്ഷരാർത്ഥത്തിലുള്ളതുമായ ആലിംഗനം ആണ്. അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പരിശുദ്ധ സുവിശേഷം ഹൃദയം കൊണ്ട് ജീവിക്കാൻ തീരുമാനിച്ചപ്പോൾ ക്രിസ്തുവിൻ്റെ മൗതീക ശരീരമായ സഭയിൽ ഇത്തിൾക്കണ്ണിപോലെ പടർന്നു പിടിച്ചിരുന്ന ഭൗതികതയുടെ പുറംതോട് അടർന്നു വീഴാൻ ആരംഭിച്ചു.. ഫ്രാൻസിസ് പറയുന്നു “വിശുദ്ധ സുവിശേഷത്തിന്റെ തനിരൂപം അനുസരിച്ച് ജീവിക്കണമെന്ന് അത്യുന്നതൻ തന്നെ എനിക്ക് വെളിപ്പെടുത്തി.” സുവിശേഷത്തിന്റെ തെരഞ്ഞെടുത്ത ഭാഗങ്ങളുടെ ജീവിതം മാത്രമായിരുന്നില്ല അത് മറിച്ച്…
Read more: ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 4
- How Each Apostle Died & Where You Can Find Their Bones Today
In Matthew 28:19, before Christ ascended to heaven, He instructed all his apostles to teach all nations, baptizing them in the Name of the Father, and of the Son and of the Holy Spirit. And so, after the day of Pentecost (i.e. the birth of the Catholic Church) when all the apostles received the Holy Spirit, they began to travel on different cities and countries. Some of them had went far from Jerusalem, such as St. Thomas who arrived in India, establishing Christianity to a Hindu majority nation. Apostle James the Greater also went to Spain where he established Christianity…
Read more: How Each Apostle Died & Where You Can Find Their Bones Today
- The Unfailing Prayer to St. Anthony of Padua
O Holy St. Anthony, gentlest of Saints, your love for God and charity for His creatures, made you worthy, when on earth, to possess miraculous powers. Encouraged by this thought, I implore you to obtain for me… (Name your request) O gentle and loving St. Anthony, whose heart was ever full of human sympathy, whisper my petition into de ears of the sweet Infant Jesus, who loved to be folded in your arms. Amen.
- The Miracle that Made Carlo Acutis a Saint
Saint Carlo Acutis was an Italian teenager who employed modern technology to foster devotion to the Eucharist. Despite dying at the age of 15, he devoted his short life to using his computing skills to document Eucharistic miracles and promote the Catholic faith. The church’s sainthood process normally requires that candidates have two miracles attributed to them, with each reported supernatural occurrence requiring in-depth examination. In May, a second miracle attributed to Acutis was recognized by Pope Francis, a decision that paved the way for the teen to be declared a saint. The Miracle involves a 21-year-old girl from Costa…
Read more: The Miracle that Made Carlo Acutis a Saint
- Prayer to keep a married couple united in love
𝘖 𝘎𝘰𝘥, 𝘸𝘩𝘰 𝘪𝘯 𝘤𝘳𝘦𝘢𝘵𝘪𝘯𝘨 𝘵𝘩𝘦 𝘩𝘶𝘮𝘢𝘯 𝘳𝘢𝘤𝘦 𝘸𝘪𝘭𝘭𝘦𝘥 𝘵𝘩𝘢𝘵 𝘮𝘢𝘯 𝘢𝘯𝘥 𝘸𝘪𝘧𝘦 𝘴𝘩𝘰𝘶𝘭𝘥 𝘣𝘦 𝘰𝘯𝘦, 𝘬𝘦𝘦𝘱, 𝘸𝘦 𝘱𝘳𝘢𝘺, 𝘪𝘯 𝘢 𝘣𝘰𝘯𝘥 𝘰𝘧 𝘪𝘯𝘴𝘦𝘱𝘢𝘳𝘢𝘣𝘭𝘦 𝘭𝘰𝘷𝘦 𝘵𝘩𝘰𝘴𝘦 𝘸𝘩𝘰 𝘢𝘳𝘦 𝘶𝘯𝘪𝘵𝘦𝘥 𝘪𝘯 𝘵𝘩𝘦 𝘤𝘰𝘷𝘦𝘯𝘢𝘯𝘵 𝘰𝘧 𝘔𝘢𝘳𝘳𝘪𝘢𝘨𝘦, 𝘴𝘰 𝘵𝘩𝘢𝘵, 𝘢𝘴 𝘺𝘰𝘶 𝘮𝘢𝘬𝘦 𝘵𝘩𝘦𝘪𝘳 𝘭𝘰𝘷𝘦 𝘧𝘳𝘶𝘪𝘵𝘧𝘶𝘭, 𝘵𝘩𝘦𝘺 𝘮𝘢𝘺 𝘣𝘦𝘤𝘰𝘮𝘦, 𝘣𝘺 𝘺𝘰𝘶𝘳 𝘨𝘳𝘢𝘤𝘦, 𝘸𝘪𝘵𝘯𝘦𝘴𝘴𝘦𝘴 𝘵𝘰 𝘤𝘩𝘢𝘳𝘪𝘵𝘺 𝘪𝘵𝘴𝘦𝘭𝘧. 𝘛𝘩𝘳𝘰𝘶𝘨𝘩 𝘊𝘩𝘳𝘪𝘴𝘵 𝘰𝘶𝘳 𝘓𝘰𝘳𝘥. 𝘈𝘮𝘦𝘯. 𝘈𝘴𝘬 𝘎𝘰𝘥 𝘵𝘰 𝘴𝘩𝘦𝘥 𝘩𝘪𝘴 𝘨𝘳𝘢𝘤𝘦𝘴 𝘶𝘱𝘰𝘯 𝘢𝘭𝘭 𝘮𝘢𝘳𝘳𝘪𝘦𝘥 𝘤𝘰𝘶𝘱𝘭𝘦𝘴, 𝘬𝘦𝘦𝘱𝘪𝘯𝘨 𝘵𝘩𝘦𝘮 𝘶𝘯𝘪𝘵𝘦𝘥 𝘪𝘯 𝘭𝘰𝘷𝘦. Marriage is a beautiful sacrament that has much potential to be a beacon of God’s love in the world. However, marriage is also one of the most difficult…
Read more: Prayer to keep a married couple united in love
- PRAYER TO ST. BENEDICT FOR PROTECTION
DEAR SAINT BENEDICT, I thank God for showering you with His grace to love Him above all else and to establish a monastic rule that has helped so many of His children live full and holy lives. Through the cross of Jesus Christ, I ask you to please intercede that God might protect me, my loved ones, my home, property, possessions, and workplace today and always by your holy blessing, that we may never be separated from Jesus, Mary, and the company of all the blessed. Through your intercession may we be delivered from temptation, spiritual oppression, physical ills, and…
Read more: PRAYER TO ST. BENEDICT FOR PROTECTION
- Mother Teresa’s Miracles Led to Her Sainthood
𝘛𝘸𝘰 𝘴𝘦𝘱𝘢𝘳𝘢𝘵𝘦 𝘮𝘪𝘳𝘢𝘤𝘭𝘦𝘴 𝘰𝘧 𝘩𝘦𝘢𝘭𝘪𝘯𝘨 𝘸𝘦𝘳𝘦 𝘤𝘳𝘦𝘥𝘪𝘵𝘦𝘥 𝘵𝘰 𝘔𝘰𝘵𝘩𝘦𝘳 𝘛𝘦𝘳𝘦𝘴𝘢 𝘢𝘧𝘵𝘦𝘳 𝘩𝘦𝘳 𝘥𝘦𝘢𝘵𝘩, 𝘸𝘩𝘪𝘤𝘩 𝘮𝘢𝘥𝘦 𝘪𝘵 𝘱𝘰𝘴𝘴𝘪𝘣𝘭𝘦 𝘧𝘰𝘳 𝘩𝘦𝘳 𝘵𝘰 𝘣𝘦 𝘤𝘢𝘯𝘰𝘯𝘪𝘻𝘦𝘥 𝘢𝘴 𝘚𝘢𝘪𝘯𝘵 𝘛𝘦𝘳𝘦𝘴𝘢. Mother Teresa spent most of her life trying to serve the sick and poor from her base in Calcutta. Following her death on September 5, 1997, many of her admirers and followers clamored for the nun to be named a saint in the Catholic Church. In 1999, Father Brian Kolodiejchuk was appointed as a postulator who would promote the case for her sainthood. This was an acceleration of the process, which would usually not begin…
Read more: Mother Teresa’s Miracles Led to Her Sainthood
- The Four Marks of the Catholic Church
THE MARKS OF THE TRUE CHURCH FOUNDED BY CHRIST The Nicene Creed of AD 325 professes belief in “One, Holy, Catholic, and Apostolic Church.” The Catechism of the Catholic Church (811) states: “This is the sole Church of Christ, which in the Creed we profess to be one, holy, catholic and apostolic.” These four characteristics, inseparably linked with each other, indicate essential features of the Church and her mission. The Church does not possess them of herself; it is Christ who, through the Holy Spirit, makes his Church one, holy, catholic, and apostolic, and it is he who calls her…
Read more: The Four Marks of the Catholic Church
- ആ രാത്രിയിൽ സംഭവിച്ചത്…
ആ രാത്രിയിൽ സംഭവിച്ചത്…. ======================== ✍ തോമസ് ചാലാമനമേൽ റയാൻ സീഗ്ലർ. ദക്ഷിണാഫ്രിക്കയിലെ രജിസ്റ്റർ ചെയ്യപ്പെട്ട ആദ്യത്തെ സാത്താനിക് സഭയുടെ സ്ഥാപകൻ. എന്നാൽ, ഒരു രാത്രിയിൽ, തന്റെ സാത്താൻ ആരാധനയുടെ തയ്യാറെടുപ്പിൽ യേശുവിനെ കണ്ടെത്തിയ റയാൻ, തന്റെ ജീവിതം മാറിമറിഞ്ഞ ആ അനുഭവം പങ്കുവയ്ക്കുന്നു, ഒപ്പം മാതാപിതാക്കൾക്കുള്ള മുന്നറിയിപ്പും. യൂട്യൂബിൽ അദ്ദേഹം നൽകിയ അഭിമുഖത്തെ ആസ്പദമാക്കിയാണ് ഇതു തയ്യാറാക്കിയത്. യൂട്യൂബ് ലിങ്ക് താഴെ കൊടുക്കുന്നു. “ഞാൻ വളർന്നു വന്നത് ദക്ഷിണാഫ്രിക്കയിലെ ഒരു വളരെ സാധാരണ കുടുംബത്തിലാണ്. നല്ല സ്നേഹമുള്ള മാതാപിതാക്കൾ. എനിക്കൊരു സഹോദരിയാണുള്ളത്. എല്ലാ ഞായറാഴ്ചയും ഞങ്ങൾ സൺഡേ സ്‌കൂളിൽ പോകുമായിരുന്നു. 1980-കളിൽ ഞങ്ങളുടെ രാജ്യത്തെ ഭൂരിഭാഗം ആളുകളും പോയിരുന്ന, ദക്ഷിണാഫ്രിക്കയിലെ റിഫോംഡ് ചർച്ചിലായിരുന്നു, ഞങ്ങളും പോയിരുന്നത്. എന്നാൽ, ഹൈസ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയായപ്പോൾ, ഞാൻ ആത്മീയതയെക്കുറിച്ചു കൂടുതൽ അന്വേഷിക്കാൻ തുടങ്ങി. ആ സമയമായപ്പോഴേക്കും ബൈബിൾ ഞാൻ കുറെ വായിച്ചിരുന്നു. ദൈവം ആരാണെന്ന് കൂടുതൽ അറിയുകയായിരുന്നു, എന്റെ ലക്ഷ്യം. അതിനായി, ഞാനൊരു അപ്പസ്തോലിക്…
Read more: ആ രാത്രിയിൽ സംഭവിച്ചത്…
- ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 3
ജീവിതലാളിത്യം – “ഇപ്പോൾ നമുക്ക് ആരംഭിക്കാം; ഇതുവരെ നാം ഒന്നും ചെയ്തിട്ടില്ല.” ജീവിതലാളിത്യം ക്രൈസ്തവജീവിതത്തിന്റെ ആന്തരിക സൗന്ദര്യമാണ്. അതിന്റെ അർത്ഥം കുറച്ച് വസ്തുക്കളോടെ ജീവിക്കുക എന്നതിലുപരി, വിഭജിക്കപ്പെടാത്ത ഹൃദയത്തോടെ ദൈവത്തെ ആശ്രയിച്ചു ജീവിക്കുക എന്നതാണ്. ഈശോ പറയുന്നു: “നിങ്ങളുടെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.”(മത്തായി 6 : 21) വിശുദ്ധ ഫ്രാൻസിസ് അസീസി സമ്പന്നനായ യുവാവായിരുന്നിട്ടും, ക്രിസ്തുവിനെ കണ്ടുമുട്ടിയശേഷം ലാളിത്യത്തിന്റെ വഴിയാണ് തിരഞ്ഞെടുത്തത്. അദ്ദേഹം പലപ്പോഴും പറയുമായിരുന്നു:“ഇപ്പോൾ നമുക്ക് ആരംഭിക്കാം; ഇതുവരെ നാം ഒന്നും ചെയ്തിട്ടില്ല.” ഈ വാക്കുകൾ ആത്മസംതൃപ്തിയിൽ കുടുങ്ങാതിരിക്കാനുള്ള ശക്തമായ മുന്നറിയിപ്പാണ്. ലാളിത്യം നമ്മെ അഭിമാനത്തിൽ നിന്നു വിനയത്തിലേക്കും, ആഡംബരത്തിൽ നിന്നു ആവശ്യത്തിലേക്കും, സ്വാർത്ഥതയിൽ നിന്നു പങ്കുവെക്കലിലേക്കും നയിക്കുന്നു. “ജീവിത ലാളിത്യത്തിൽ നടക്കുന്നവന് നഷ്ടപ്പെടാനുള്ളത് വളരെ കുറവാണ്, പക്ഷേ നേടാനുള്ളത് ഏറെ ആണ്.” എന്ന ഫ്രാൻസീസ് പിതാവിൻ്റെ വാക്കുകൾ സങ്കീർണ്ണതകളും അമിതാഗ്രഹത്തിന്റെയും വഴിയിൽ നീങ്ങുന്ന ഇന്നത്തെലോകത്തിനുള്ള മറുമരുന്നാണ്. ലാളിത്യം മനുഷ്യനെ സ്വതന്ത്രനാക്കുന്നു. അനാവശ്യ ചിന്തകളും ആഗ്രഹങ്ങളും വെടിഞ്ഞ്,…
Read more: ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 3
- ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 2
ദാരിദ്യം സ്വീകരിക്കുന്നതിനെക്കാള്‍ കൊടുക്കുന്നതാണു ശ്രേയസ്കരം ക്രൈസ്തവ ജീവിതത്തിന്റെ ഹൃദയത്തിലാണ് ദാരിദ്ര്യത്തിന്റെ ആത്മാവ്. ഇത് വെറും വസ്തുക്കളുടെ കുറവല്ല, മറിച്ച് ദൈവത്തിൽ പൂർണ്ണമായി ആശ്രയിച്ച് ജീവിക്കുന്ന ഒരു ജീവിതശൈലിയാണ്. ഈശോ പഠിപ്പിക്കുന്നു: “ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.”(മത്തായി 5 : 3). ലോകം സമ്പാദ്യവും സ്വത്തും സുരക്ഷയും തേടുമ്പോൾ, ഈശോയുടെ വഴി പങ്കുവെക്കലിന്റെ വഴിയാണ് യഥാർത്ഥ സമ്പത്തെന്ന്. അതുകൊണ്ടാണ് തിരുവചനം “സ്വീകരിക്കുന്നതിനെക്കാള്‍ കൊടുക്കുന്നതാണു ശ്രേയസ്കരം”(അപ്പ. പ്രവ 20 : 35) എന്നു പഠിപ്പിക്കുന്നത് അസീസിയിലെ വിശുദ്ധ ഫ്രാൻസിസ് ഈ സത്യം തന്റെ ജീവിതത്തിലൂടെ ജീവിച്ചു കാണിച്ചു. അദ്ദേഹം തൻ്റെ സഹോദരന്മാരോണ് പറയുമായിരുന്നു “നൽകുമ്പോഴാണ് നാം സ്വീകരിക്കുന്നത്.” രണ്ടാം ക്രിസ്തുവായ ഫ്രാൻസിസ് ദാരിദ്ര്യത്തെ പൂർണ്ണമനസ്സോടെയാണ് ആലിംഗനം ചെയ്യുന്നത്. ദാരിദ്ര്യം ഫ്രാന്‍സീസിന്റെ ആദ്ധ്യാത്മികതയുടെ അടിസ്ഥാനമായിരുന്നു. ഭൗതികമായ ദാരിദ്ര്യം മാത്രമായിരുന്നില്ല അതുകൊണ്ട് അര്‍ത്ഥമാക്കിയത്; ക്രിസ്തുവിനെപ്പോലെ സ്വയം ശൂന്യമാക്കലും അതിന്റെ ഭാഗമായിരുന്നു. ദാരിദ്ര്യത്തെ ഒരു ദുരിതമായിട്ടല്ല മറിച്ച് വിമോചനം ആയിട്ടാണ് അവൻ കണ്ടത്. ദൈവത്തിൽ പൂർണ്ണമായും ആശ്രയിക്കാനുള്ള…
Read more: ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 2
- ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 1
സമാധാനം – “കർത്താവേ, എന്നെ നിന്റെ സമാധാനത്തിന്റെ ഉപകരണമാക്കണമേ” വിശുദ്ധ ഫ്രാൻസിസ് അസീസ്സിയുടെ സ്വർഗ്ഗ പ്രവേശനത്തിന്റെ (The Transitus) 800-ാം വാർഷികത്തോടനുബന്ധിച്ച്,ലെയോ പതിനാലാമൻ മാർപാപ്പ 2026 ജനുവരി 10 – 2027 ജനുവരി 10 വരെ വിശുദ്ധ ഫ്രാൻസിസിന്റെ ജൂബിലി വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണല്ലോ. ഈ വർഷത്തിൽ ഫ്രാൻസിസ്‌കൻ വിചാരങ്ങൾ നമുക്കു പരിചയപ്പെടാം. സമാധാനം ഈശോ നമ്മുക്ക് നൽകുന്ന ഏറ്റവും വലിയ സമ്മാനങ്ങളിലൊന്നാണ്. ഉയിർത്തെഴുന്നേറ്റ ഈശോ ശിഷ്യന്മാരോട് ആദ്യമായി പറഞ്ഞ വാക്കുകൾ:“നിങ്ങൾക്കു സമാധാനം.” (യോഹന്നാൻ 20:19) എന്നാണ്. ഈ സമാധാനം ലോകം തരുന്നതുപോലെയുള്ള ശാന്തി മാത്രമല്ല, ഹൃദയത്തിന്റെ ആഴത്തിൽ നിന്നു വരുന്ന ദൈവത്തിന്റെ അനുഗ്രഹമാണ്. അതുകൊണ്ടാണ് ഈശോ പറഞ്ഞത്: “ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്‍റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു. ലോകം നല്‍കുന്നതുപോലെയല്ല ഞാന്‍ നല്‍കുന്നത്. നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. നിങ്ങള്‍ ഭയപ്പെടുകയും വേണ്ടാ.(യോഹന്നാന്‍ 14 : 27) ലോകം അസമാധാനത്തിൻ്റെയും അശാന്തിയുടെയും കാർമേഘങ്ങളാൽ മൂടപ്പെട്ടിരിക്കുമ്പോൾ സമാധാന രാജാവായ ഈശോയുടെ…
Read more: ഫ്രാൻസിസ്‌കൻ വിചാരങ്ങൾ 1
- Mass Etiquette
Source: Fear Not
- John 1:29-34 | Behold the Lamb of God
John 1:29-34 In today’s Gospel, we are invited to contemplate three closely intertwined themes: the witness of John the Baptist, the revelation of Jesus’ true identity as the Lamb of God, and the call to boldness in confessing Christ. These are not merely events preserved in history or truths to be admired from a distance. They are living realities that speak directly to our hearts and shape the way we are called to live today. Today’s Gospel reminds us that witnessing to Christ is the vocation of every baptized believer. Like John the Baptist, may we point to Jesus; like…
Read more: John 1:29-34 | Behold the Lamb of God
- John 2: 1-12 | From Water to Wine
The Gospel today brings us to a wedding feast in Cana of Galilee, where Jesus performs His first public sign by turning water into wine. At first glance, it seems like a simple and beautiful miracle: an act of compassion for a young couple whose celebration is about to end in quiet embarrassment. Yet the Church invites us to look more deeply. Christ did not come to a wedding only in Cana, He came into this world for a wedding. For Christ has a bride. The Apostle Paul says, “I have espoused you to one husband, to present you as…
Read more: John 2: 1-12 | From Water to Wine
- SUNDAY SERMON MK 3, 7-19
ദനഹാക്കാലം മൂന്നാം ഞായർ മർക്കോ 3, 7-19 ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും ഒരു ക്രൈസ്തവൻ ആരായിരിക്കണം, എന്തായിരിക്കണം എന്നാണ് ഇന്നത്തെ സുവിശേഷഭാഗം നമ്മോട് പറയുന്നത്. സന്ദേശം ഇതാണ്: ദൈവമായ, ദൈവപുത്രനായ ക്രിസ്തു ഓരോ ക്രൈസ്തവനെയും തന്റെ ശിഷ്യത്വത്തിലേക്ക് വിളിക്കുന്നത്, ക്രിസ്തുവിന്റെ Highly Effective Instruments ആകുവാനാണ്. നമുക്കറിയാവുന്നതുപോലെ, AD 65 നും 70 നും ഇടയ്ക്ക് റോമിൽ വച്ച് റോമായിലെ ക്രൈസ്തവർക്കുവേണ്ടിയാണ് വിശുദ്ധ മർക്കോസ് സുവിശേഷം എഴുതുന്നത്. സുവിശേഷത്തിന്റെ, പ്രത്യേകിച്ച് ആദ്യഭാഗത്തിന്റെ മുഖ്യപ്രമേയം യേശുക്രിസ്തു ദൈവപുത്രനാണെന്ന ആദിമസഭയുടെ […] SUNDAY SERMON MK 3, 7-19
- Ezekiel, Chapter 48 | എസെക്കിയേൽ, അദ്ധ്യായം 48 | Malayalam Bible | POC Translation
ഗോത്രങ്ങളുടെ ഓഹരി 1 ഗോത്രങ്ങളുടെ പേരുകള്‍ ഇവയാണ്: വടക്കേ അതിര്‍ത്തിയിലാരംഭിച്ച് കടല്‍മുതല്‍ ഹെത്‌ലോണ്‍വഴി ഹമാത്തിന്റെ കവാടംവരെയും ഹമാത്തിനു നേരേ ദമാസ്‌ക്കസിന്റെ വടക്കേ അതിര്‍ത്തിയിലുള്ള ഹസാര്‍ഏനോന്‍ വരെയും കിഴക്കുപടിഞ്ഞാറു വ്യാപിച്ചു കിടക്കുന്ന ദാന്‍ ആണ് ഒരു ഭാഗം.2 അതിനോടുചേര്‍ന്ന് കിഴക്കേ അറ്റംമുതല്‍ പടിഞ്ഞാറേ അറ്റംവരെ ആഷേറിന്റെ ഓഹരിയാണ്.3 അതിനോടുചേര്‍ന്ന് കിഴക്കുമുതല്‍ പടിഞ്ഞാറുവരെയാണ് നഫ്താലിയുടേത്.4 അ തിനോടു ചേര്‍ന്നു കിഴക്കുമുതല്‍ പടിഞ്ഞാ റുവരെ മാനാസ്‌സെയുടെ ഓഹരിയാണ്.5 അതിനോടുചേര്‍ന്ന് കിഴക്കുമുതല്‍ പടിഞ്ഞാറുവരെയാണ് എഫ്രായിമിന്റെ അവ കാശം.6 അതിനോടുചേര്‍ന്ന് കിഴക്കുമുതല്‍ പടഞ്ഞാറുവരെ റൂബന്റെ ഓഹരിയാണ്.7 അതിനോടുചേര്‍ന്ന് കിഴക്കുമുതല്‍ പടിഞ്ഞാറുവരെ യൂദായുടെ ഓഹരി. വിശുദ്ധ ഓഹരി 8 അതിനോടുചേര്‍ന്ന് കിഴക്കുമുതല്‍ പടിഞ്ഞാറുവരെ ഇരുപത്തയ്യായിരം മുഴം വീതിയിലും ഒരു ഗോത്രത്തിന്റെ ഓഹരിയുടേതിന് തുല്യമായ നീളത്തിലും കിഴക്കുപടിഞ്ഞാ റായി നിങ്ങള്‍ നീക്കിവയ്ക്കുന്ന ഒരു ഭാഗം; അതിനു മധ്യേയായിരിക്കും വിശുദ്ധമന്ദിരം.9 കര്‍ത്താവിനുവേണ്ടി നിങ്ങള്‍ മാറ്റിവയ്ക്കുന്ന സ്ഥലത്തിന്റെ നീളം ഇരുപത്ത യ്യായിരം മുഴവും വീതി പതിനായിരം മുഴവും ആയിരിക്കണം.10 വിശുദ്ധ ഓഹരിയായി നീക്കിവയ്‌ക്കേണ്ടത് ഇവയാണ്:…
Read more: Ezekiel, Chapter 48 | എസെക്കിയേൽ, അദ്ധ്യായം 48 | Malayalam Bible | POC Translation
- Ezekiel, Chapter 47 | എസെക്കിയേൽ, അദ്ധ്യായം 47 | Malayalam Bible | POC Translation
ദേവാലയത്തില്‍ നിന്നു നീര്‍ച്ചാല്‍ 1 പിന്നെ അവന്‍ എന്നെ ദേവാലയവാതില്‍ക്കലേക്കു തിരിയെക്കൊണ്ടുവന്നു. അതാ, ദേവാലയപൂമുഖത്തിന്റെ അടിയില്‍ നിന്നു കിഴക്കോട്ട് വെള്ളം ഒഴുകുന്നു. ദേവാലയത്തിന്റെ ദര്‍ശനം കിഴക്കോട്ടാണ്. ദേവാലയപൂമുഖത്തിന്റെ വലത്തുഭാഗത്ത്, ബലിപീഠത്തിന്റെ തെക്കുവശത്ത്, അടിയില്‍ നിന്നു വെള്ളം ഒഴുകിക്കൊണ്ടിരുന്നു.2 പിന്നെ അവന്‍ എന്നെ വടക്കേ പടിപ്പുരയിലൂടെ പുറത്തുകൊണ്ടുവരുകയും കിഴക്കേ പടിപ്പുരയിലേക്കു പുറത്തുകൂടെ നയിക്കുകയും ചെയ്തു. വെള്ളം തെക്കുവശത്തുകൂടെ ഒഴുകിയിരുന്നു.3 കൈയില്‍ ചരടുമായി അവന്‍ കിഴക്കോട്ടു നടന്ന് ആയിരം മുഴം അളന്നു. എന്നിട്ട് വെള്ളത്തിലൂടെ എന്നെ നയിച്ചു. അവിടെ കണങ്കാല്‍വരെ വെള്ളമുണ്ടായിരുന്നു.4 പിന്നെയും അവന്‍ ആയിരം മുഴം അളന്ന് എന്നെ വെള്ളത്തിലൂടെ നയിച്ചു. അവിടെ മുട്ടോളം വെള്ളമുണ്ടായിരുന്നു. വീണ്ടും അവന്‍ ആയിരം മുഴം അളന്ന് എന്നെ വെള്ളത്തിലൂടെ നയിച്ചു. അവിടെ അരയ്‌ക്കൊപ്പം വെള്ള മുണ്ടായിരുന്നു.5 പിന്നെയും അവന്‍ ആയിരം മുഴം അളന്നു. എനിക്കു കടന്നുപോകാന്‍ പറ്റാത്ത ഒരു നദിയായിരുന്നു അത്. വെള്ളം അത്രയ്ക്ക് ഉയര്‍ന്നിരുന്നു. നീന്താന്‍ വേണ്ടുന്ന ആഴമുണ്ടായിരുന്നു അതിന് – നടന്ന് അക്കരെപറ്റാന്‍…
Read more: Ezekiel, Chapter 47 | എസെക്കിയേൽ, അദ്ധ്യായം 47 | Malayalam Bible | POC Translation
- Ezekiel, Chapter 46 | എസെക്കിയേൽ, അദ്ധ്യായം 46 | Malayalam Bible | POC Translation
രാജാവും തിരുനാളുകളും 1 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അകത്തേ അങ്കണത്തിന്റെ കിഴക്കേ പടിപ്പുര ജോലി ദിവസങ്ങള്‍ ആറിലും അടച്ചിരിക്കണം. സാബത്തിലും അമാവാസിയിലും അതുതുറന്നിടണം.2 രാജാവ് പുറത്തുനിന്ന് പടിപ്പുരയുടെ പൂമുഖത്തിന്റെ പാര്‍ശ്വകവാടത്തിലൂടെ പ്രവേശിച്ച്, തൂണിനരികേ നില്‍ക്കണം. അവന്റെ ദഹനബലിയും സമാധാനബലിയും പുരോഹിതന്‍മാര്‍ അര്‍പ്പിക്കണം. പടിപ്പുരയുടെ വാതില്‍ക്കല്‍നിന്നുകൊണ്ട് അവന്‍ ആരാധന നടത്തുകയും വേണം. അതുകഴിഞ്ഞ് അവന്‍ പുറത്തുപോകണം. എന്നാല്‍ വൈകുന്നേരംവരെ പടിപ്പുരവാതില്‍ അടയ്ക്കരുത്.3 ജനം സാബത്തിലും അമാവാസിയിലും പടിപ്പുരവാതില്‍ക്കല്‍ കര്‍ത്താവിന്റെ സന്നിധിയില്‍ ആരാധന നടത്തണം.4 സാബത്തില്‍ രാജാവു കര്‍ത്താവിനു സമര്‍പ്പിക്കുന്ന ദഹനബലി ഊനമറ്റ ആറ് ആട്ടിന്‍ കുട്ടികളും ഒരു മുട്ടാടും ആയിരിക്കണം.5 ധാന്യബലിയായി മുട്ടാടിനോടൊപ്പം ഒരു ഏഫായും കുഞ്ഞാടുകളോടൊപ്പം തന്റെ കഴിവുപോലെയും ഓരോ ഏഫായ്ക്കും ഓരോ ഹിന്‍ എണ്ണയും അവന്‍ നല്‍കണം.6 അമാവാസിയില്‍ ഊനമറ്റ ഒരു കാളക്കുട്ടിയെയും ആറ് ആട്ടിന്‍കുട്ടികളെയും ഒരു മുട്ടാടിനെയും അവന്‍ കാഴ്ചകൊടുക്കണം.7 കാളയോടും മുട്ടാടിനോടുമൊപ്പം ഓരോ ഏഫായും ആട്ടിന്‍കുട്ടികളോടൊപ്പം തന്റെ കഴിവുപോലെയും ഓരോ ഏഫായ്ക്കും ഓരോ ഹിന്‍ എണ്ണയും ധാന്യബലിയായി…
Read more: Ezekiel, Chapter 46 | എസെക്കിയേൽ, അദ്ധ്യായം 46 | Malayalam Bible | POC Translation
- Ezekiel, Chapter 45 | എസെക്കിയേൽ, അദ്ധ്യായം 45 | Malayalam Bible | POC Translation
ദേശത്തു കര്‍ത്താവിന്റെ ഓഹരി 1 നിങ്ങള്‍ സ്ഥലം ഭാഗം വയ്ക്കുമ്പോള്‍ ഒരു ഭാഗം ഇരുപത്തയ്യായിരം മുഴം നീളത്തിലും ഇരുപതിനായരം മുഴം വീതിയിലും കര്‍ത്താവിന്റെ വിശുദ്ധഭാഗമായി നീക്കിവയ്ക്കണം. ആ സ്ഥലം മുഴുവനും വിശുദ്ധമായിരിക്കും.2 ഇതില്‍ അഞ്ഞൂറു മുഴം നീളവും വീതിയുമുള്ള സമചതുരം വിശുദ്ധ മന്ദിരത്തിനുള്ളതാണ്. അതിനുചുററും അമ്പതു മുഴം ഒഴിവാക്കിയിടണം.3 വിശുദ്ധമേഖലയില്‍ ഇരുപത്തയ്യായിരം മുഴം നീളത്തിലും പതിനായിരം മുഴം വീതിയിലും അളന്നു തിരിക്കുക. അതില്‍ വേണം അതിവിശുദ്ധ മായ ദേവാലയം സ്ഥിതി ചെയ്യാന്‍.4 അതു ദേശത്തിന്റെ വിശുദ്ധഭാഗമായിരിക്കും. ദേവാലയത്തില്‍ ശുശ്രൂഷിക്കുന്നവരും കര്‍ത്താവിനെ ശുശ്രൂഷിക്കാന്‍വേണ്ടി അവിടുത്തെ സമീപിക്കുന്നവരുമായ പുരോഹിതന്‍മാര്‍ക്കു വേണ്ടിയായിരിക്കും അത്. അവിടെയായിരിക്കും അവരുടെ ഭവനങ്ങളും ദേവാലയത്തിനുള്ള വിശുദ്ധസ്ഥലവും.5 ഇരുപത്തയ്യായിരം മുഴം നീളവും പതിനായിരം മുഴം വീതിയുമുള്ള ബാക്കിഭാഗം ദേവാലയത്തില്‍ ശുശ്രൂഷിക്കുന്ന ലേവ്യര്‍ക്കുള്ളതാണ്. അത് അവര്‍ക്കു വസിക്കാനുള്ള നഗരത്തിനുവേണ്ട സ്ഥലമാണ്.6 വിശുദ്ധമേഖലയോടുചേര്‍ന്ന് ഇരുപത്തയ്യായിരം മുഴം നീളത്തിലും അയ്യായിരം മുഴം വീതിയിലും നഗരത്തിനായി സ്ഥ ലം നീക്കി വയ്ക്കണം; അത് ഇസ്രായേല്‍ഭവനത്തിന്റെ പൊതുസ്വത്താണ്. രാജാവിന്റെ അവകാശവും…
Read more: Ezekiel, Chapter 45 | എസെക്കിയേൽ, അദ്ധ്യായം 45 | Malayalam Bible | POC Translation
- Ezekiel, Chapter 44 | എസെക്കിയേൽ, അദ്ധ്യായം 44 | Malayalam Bible | POC Translation
ദേവാലയത്തിലെ നിബന്ധനകള്‍ 1 വിശുദ്ധസ്ഥലത്തിന്റെ പുറത്ത് കിഴക്കോട്ടു ദര്‍ശനമായി നില്‍ക്കുന്ന പടിപ്പുരയിലേക്ക് അവന്‍ എന്നെതിരിയെക്കൊണ്ടു വന്നു; അത് അടച്ചിരുന്നു.2 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: ഈ പടിപ്പുര എപ്പോഴും അടച്ചിരിക്കും; അതു തുറക്കപ്പെടുകയില്ല. ആരും അതിലൂടെ പ്രവേശിക്കുകയുമില്ല. എന്തെന്നാല്‍ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവ് അതിലൂടെ പ്രവേശിച്ചിരിക്കുന്നു; അതുകൊണ്ട് അത് അടഞ്ഞുകിടക്കണം.3 കര്‍ത്താവിന്റെ സന്നിധിയില്‍ അപ്പം ഭക്ഷിക്കാന്‍ രാജാവിനുമാത്രം അവിടെ ഇരിക്കാം. അവന്‍ പടിപ്പുരയുടെ പൂമുഖത്തിന്റെ പാര്‍ശ്വകവാടത്തിലൂടെ പ്രവേശിക്കുകയും ആ വഴിയിലൂടെത്തന്നെ പുറത്തുപോവുകയും വേണം.4 വടക്കേപടിപ്പുരയിലൂടെ അവന്‍ എന്നെ ദേവാലയത്തിന്റെ മുന്‍വശത്തേക്കു കൊണ്ടുവന്നു. കര്‍ത്താവിന്റെ തേജസ്‌സ് ദേവാലയത്തില്‍ നിറഞ്ഞുനില്‍ക്കുന്നതു ഞാന്‍ കണ്ടു.5 ഞാന്‍ കമിഴ്ന്നുവീണു. കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, കര്‍ത്താവിന്റെ ആലയത്തെപ്പറ്റി ഞാന്‍ പറയുന്ന ചട്ടങ്ങളും നിയമങ്ങളും സൂക്ഷിച്ചുകാണുകയും കേള്‍ക്കുകയും ശ്രദ്ധിച്ചു മന സ്‌സിലാക്കുകയും ചെയ്യുക. ദേവാലയത്തില്‍ ആര്‍ക്കു പ്രവേശിക്കാം, ആര്‍ക്കു പ്രവേശിച്ചുകൂടാ എന്നു നീ ഓര്‍ത്തുകൊള്ളുക.6 ധിക്കാരികളുടെ ആ ഭവനത്തോട്, ഇസ്രായേല്‍ഭവനത്തോടുതന്നെ, പറയുക; ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, ഇസ്രായേല്‍ഭവനമേ, നിന്റെ മ്ലേച്ഛതകള്‍…
Read more: Ezekiel, Chapter 44 | എസെക്കിയേൽ, അദ്ധ്യായം 44 | Malayalam Bible | POC Translation
- Ezekiel, Chapter 43 | എസെക്കിയേൽ, അദ്ധ്യായം 43 | Malayalam Bible | POC Translation
കര്‍ത്താവിന്റെ മഹത്വം മടങ്ങിവരുന്നു 1 പിന്നീട് അവന്‍ എന്നെ കിഴക്കേ പടിപ്പുരയിലേക്കു കൊണ്ടുവന്നു.2 ഇസ്രായേലിന്റെ ദൈവത്തിന്റെ മഹത്വം അതാ, കിഴക്കുനിന്നു വരുന്നു. അവിടുത്തെ ആഗമനത്തിന്റെ ശബ്ദം പെരുവെള്ളത്തിന്റെ ഇരമ്പല്‍പോലെയായിരുന്നു. ഭൂമി അവിടുത്തെ തേജ സ്‌സുകൊണ്ടു പ്രകാശിച്ചു.3 നഗരം നശിപ്പിക്കാന്‍ അവിടുന്നു വന്നപ്പോള്‍ എനിക്കുണ്ടായ ദര്‍ശനവും കേബാര്‍ നദീതീരത്തുവച്ച് എനിക്കുണ്ടായ ദര്‍ശനവും പോലെ തന്നെയായിരുന്നു ഇപ്പോഴത്തേതും. ഞാന്‍ കമിഴ്ന്നുവീണു.4 കര്‍ത്താവിന്റെ മഹത്വം കിഴക്കേ പടിപ്പുരയിലൂടെ ദേവാലയത്തില്‍ പ്രവേശിച്ചു.5 അപ്പോള്‍ ആത്മാവ് എന്നെ ഉയര്‍ത്തി ഉള്ളിലെ അങ്കണത്തിലേക്കു കൊണ്ടുവന്നു; അതാ, ദൈവമഹത്വം ആലയത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.6 ആ മനുഷ്യന്‍ അപ്പോഴും എന്റെ അടുത്തുണ്ടായിരുന്നു. അപ്പോള്‍ ദേവാലയത്തിനകത്തുനിന്ന് ആരോ എന്നോടു സംസാരിക്കുന്നതു ഞാന്‍ കേട്ടു.7 അത് ഇപ്രകാരമായിരുന്നു: മനുഷ്യപുത്രാ, എന്റെ സിംഹാസനവും പാദപീഠവും, ഇസ്രായേല്‍മക്കളുടെ ഇടയില്‍ ഞാന്‍ നിത്യമായി വസിക്കുന്ന ഇടവും ഇതാണ്. ഇസ്രായേല്‍ഭവനം, അവരോ അവരുടെ രാജാക്കന്‍മാരോ, തങ്ങളുടെ വ്യഭിചാരംകൊണ്ടും രാജാക്കന്‍മാരുടെ മൃതശരീരങ്ങള്‍കൊണ്ടും എന്റെ പരിശുദ്ധ നാമം മേലില്‍ അശുദ്ധമാക്കുകയില്ല.8 അവര്‍ തങ്ങളുടെ ഉമ്മറപ്പടികളും വാതില്‍പടികളും…
Read more: Ezekiel, Chapter 43 | എസെക്കിയേൽ, അദ്ധ്യായം 43 | Malayalam Bible | POC Translation
- Ezekiel, Chapter 42 | എസെക്കിയേൽ, അദ്ധ്യായം 42 | Malayalam Bible | POC Translation
1 അവന്‍ എന്നെ വടക്കോട്ടു നയിച്ച് പുറത്തുള്ള അങ്കണത്തിലേക്കു കൊണ്ടുവന്നു; വടക്കുള്ള കെട്ടിടത്തിനും ദേവാലയാങ്കണത്തിനും എതിരേയുള്ള മുറികളിലേക്ക് അവന്‍ എന്നെ നയിച്ചു.2 വടക്കുവശത്തുള്ള കെട്ടിടത്തിന്റെ നീളം നൂറു മുഴവും വീതി അമ്പതു മുഴവും ആയിരുന്നു.3 അകത്തേ അങ്കണത്തിന്റെ ഇരുപതു മുഴത്തിനടുത്ത് പുറത്തേ അങ്കണത്തിലെ കല്‍ത്തളത്തിനഭിമുഖമായി മൂന്നു നിലകളിലായി നടപ്പുരകളുണ്ടായിരുന്നു.4 മുറികള്‍ക്കു മുമ്പില്‍ അകത്തേക്ക് പത്തുമുഴം വീതിയും നൂറുമുഴം നീള വുമുള്ള ഒരു പാതയുണ്ടായിരുന്നു; അതിന്റെ വാതിലുകള്‍ വടക്കോട്ടായിരുന്നു.5 നടപ്പുരകള്‍ക്കു താഴെയും മധ്യത്തിലുമുള്ള മുറികളില്‍ നിന്ന് എടുത്തതിനെക്കാള്‍ കൂടുതല്‍ സ്ഥലം നടപ്പുരകള്‍ക്കു മുകളിലെ മുറികളില്‍ നിന്ന് എടുത്തിരുന്നതിനാല്‍ അവ കൂടുതല്‍ ഇടുങ്ങിയിരുന്നു.6 അവ മൂന്നു തട്ടായി നിലകൊണ്ടു; ബാഹ്യാങ്കണത്തിലേതുപോലെ തൂണുകള്‍ അവയ്ക്കില്ലായിരുന്നു. അതുകൊണ്ടാണ് മുകളിലത്തെ മുറികള്‍ക്ക് താഴത്തെയും മധ്യത്തിലെയും മുറികളെക്കാള്‍ വീതി കുറഞ്ഞുപോയത.്7 മുറികള്‍ക്കു സമാന്തരമായി എതിരേയുള്ള ബാഹ്യാങ്കണത്തിനു നേരേ അന്‍പതു മുഴം നീളത്തില്‍ ഒരു ഭിത്തിയുണ്ടായിരുന്നു.8 ദേവാലയത്തിന് എതിരേയുള്ള മുറികളുടെ നീളം നൂറു മുഴം ആയിരുന്നെങ്കില്‍ ബാഹ്യാങ്കണത്തിലുള്ളവയുടേത് അമ്പതു മുഴമായിരുന്നു.9 ബാഹ്യാങ്കണത്തില്‍നിന്നു…
Read more: Ezekiel, Chapter 42 | എസെക്കിയേൽ, അദ്ധ്യായം 42 | Malayalam Bible | POC Translation
- Ezekiel, Chapter 41 | എസെക്കിയേൽ, അദ്ധ്യായം 41 | Malayalam Bible | POC Translation
1 അവന്‍ എന്നെ ദേവാലയത്തില്‍ വിശുദ്ധ സ്ഥലത്തേക്കു കൊണ്ടുവന്നു. അവന്‍ അവിടത്തെ കട്ടിളപ്പടികള്‍ അളന്നു. അവയുടെ ഓരോവശത്തിന്റെയും വീതി ആറുമുഴമായിരുന്നു.2 പ്രവേശനകവാടത്തിന്റെ വീതി പത്തുമുഴമായിരുന്നു. അതിന്റെ പാര്‍ശ്വഭിത്തികള്‍ അഞ്ചുമുഴം വീതമായിരുന്നു. അവന്‍ വിശുദ്ധസ്ഥലത്തിന്റെയും നീളം അളന്നു- നാല്‍പതുമുഴം; വീതി ഇരുപതു മുഴം.3 പിന്നെ അവന്‍ അകത്തു കടന്ന് കട്ടിളപ്പടി അളന്നു, കനം രണ്ടു മുഴം; കവാടത്തിന്റെ വീതി ആറുമുഴം. പാര്‍ശ്വഭിത്തികള്‍ ഏഴു മുഴം.4 വിശുദ്ധസ്ഥലത്തിനപ്പുറത്തുള്ള സ്ഥലം അവന്‍ അളന്നു. അതിനു ഇരുപതു മുഴം നീളവും ഇരുപതുമുഴം വീതിയും ഉണ്ടായിരുന്നു. അവന്‍ എന്നോടു പറഞ്ഞു: ഇതാണ് ശ്രീകോവില്‍.5 പിന്നെ അവന്‍ ദേവാലയത്തിന്റെ ഭിത്തിയുടെ കനം അളന്നു- ആറു മുഴം. ചുറ്റുമുള്ള പാര്‍ശ്വഭിത്തികളുടെ വീതി നാലു മുഴം. പാര്‍ശ്വമുറികള്‍ മൂന്നു നിലകളിലായി മുപ്പതുവീതം.6 പാര്‍ശ്വമുറികളെ താങ്ങിനിര്‍ത്തുന്നതിന് ദേവാലയത്തിനു ചുറ്റും തുലാങ്ങളുണ്ടായിരുന്നു; ദേവാലയഭിത്തിയായിരുന്നില്ല അവയെ താങ്ങി നിര്‍ത്തിയിരുന്നത്.7 ദേവാലയത്തിനു ചുറ്റുമുള്ള തുലാങ്ങളുടെ വലിപ്പമനുസരിച്ച് മുകളിലേക്കു ചെല്ലുന്തോറും പാര്‍ശ്വമുറികള്‍ക്കു വിസ്താരം ഏറിവന്നു. താഴത്തേനിലയില്‍ നിന്ന് മധ്യനിലയിലേക്കു പോകാന്‍…
Read more: Ezekiel, Chapter 41 | എസെക്കിയേൽ, അദ്ധ്യായം 41 | Malayalam Bible | POC Translation
- 5 Reasons Why Baptism Is the Greatest Gift You Can Give a Child
𝘙𝘦𝘤𝘦𝘪𝘷𝘪𝘯𝘨 𝘵𝘩𝘦 𝘚𝘢𝘤𝘳𝘢𝘮𝘦𝘯𝘵 𝘰𝘧 𝘉𝘢𝘱𝘵𝘪𝘴𝘮 𝘧𝘳𝘰𝘮 𝘢 𝘺𝘰𝘶𝘯𝘨 𝘢𝘨𝘦 𝘪𝘴 𝘴𝘶𝘤𝘩 𝘢𝘯 𝘦𝘹𝘵𝘳𝘢𝘰𝘳𝘥𝘪𝘯𝘢𝘳𝘺 𝘨𝘪𝘧𝘵! We all want to be happy, don’t we? Jesus promises that if we follow Him, we will receive a hundredfold return even here on earth (cf. Matt. 19:29). That journey begins with Baptism—the first step toward becoming true disciples of Him. At times, we forget the profound meaning of this sacrament. Being Christian is not simply about “having been baptized”; it is about living out our Baptism every day. That is why receiving it from a young age is such an extraordinary gift. 1. We receive…
Read more: 5 Reasons Why Baptism Is the Greatest Gift You Can Give a Child
- Struggling with sleepless nights? Try this prayer to Saint Peter Damian!
Saint Peter Damian was an 11th-century Benedictine monk and cardinal. He was known for his rigorous ascetic practices. Nowadays, Saint Peter Damian is commonly known as a Doctor of the Church, but did you know that intercession is thought to aid in a common modern-day problem? Saint Peter Damian is the patron saint of sleep difficulties! For those struggling with sleeplessness, he can be a source of comfort, as he is familiar with the trials of insomnia. He is also versed in maintaining interior peace amid times of inner restlessness. How did Saint Peter Damian become the patron saint of…
Read more: Struggling with sleepless nights? Try this prayer to Saint Peter Damian!
- Ezekiel, Chapter 40 | എസെക്കിയേൽ, അദ്ധ്യായം 40 | Malayalam Bible | POC Translation
ഭാവിദേവാലയം 1 നമ്മുടെ പ്രവാസത്തിന്റെ ഇരുപത്ത ഞ്ചാംവര്‍ഷം ആദ്യമാസം പത്താംദിവസം അതായത് നഗരം പിടിച്ചടക്കപ്പെട്ടതിന്റെ പതിന്നാലാംവര്‍ഷം അതേ ദിവസം, കര്‍ത്താവിന്റെ കരം എന്റെ മേല്‍ വന്നു.2 എന്നെ ഒരു ദൈവികദര്‍ശനത്തില്‍ ഇസ്രായേല്‍ദേശത്തു കൊണ്ടുവന്ന് വളരെ ഉയര്‍ന്ന ഒരു മലയില്‍ നിര്‍ത്തി. അവിടെ എന്റെ മുമ്പില്‍ ഒരു പട്ടണത്തിന്‍േറ തുപോലെ ഒരു രൂപമുണ്ടായിരുന്നു.3 അവിടുന്ന് എന്നെ അവിടെകൊണ്ടുവന്നപ്പോള്‍ ഓടുകൊണ്ട് ഉണ്ടാക്കിയതുപോലെ തോന്നുന്ന ഒരു മനുഷ്യന്‍ അവിടെ ഉണ്ടായിരുന്നു; അവന്‍ റ കൈയില്‍ ഒരു ചണച്ചരടും അളവുകോലും ഉണ്ടായിരുന്നു; അവന്‍ പടിപ്പുരയില്‍ നില്‍ക്കുകയായിരുന്നു. അവന്‍ എന്നോടു പറഞ്ഞു:4 മനുഷ്യപുത്രാ, നീ സൂക്ഷിച്ചുനോക്കുകയും ശ്രദ്ധിച്ചുകേള്‍ക്കുകയും ചെയ്യുക. ഞാന്‍ കാണിച്ചുതരുന്നതിലെല്ലാം നിന്റെ മനസ്‌സുറപ്പിക്കുക. അവനിനക്കു ഞാന്‍ കാണിച്ചു തരുന്നതിനുവേണ്ടിത്തന്നെയാണ് നിന്നെ ഇവിടെകൊണ്ടുവന്നിരിക്കുന്നത്. നീ കാണുന്നതെല്ലാം ഇസ്രായേല്‍ഭവനത്തോടു പറയുക.5 ദേവാലയത്തിനു ചുറ്റും ഒരു മതിലുണ്ടായിരുന്നു. അവന്റെ കൈയിലിരുന്ന അളവുകോലിന്റെ നീളം ആറു നീണ്ട മുഴമായിരുന്നു; അതായത് ഒരു സാധാരണമുഴവും ഒരു കൈപ്പത്തിയുടെ വീതിയും കൂടിയ നീളം. അവന്‍ ഭിത്തിയുടെ…
Read more: Ezekiel, Chapter 40 | എസെക്കിയേൽ, അദ്ധ്യായം 40 | Malayalam Bible | POC Translation
- Ezekiel, Chapter 39 | എസെക്കിയേൽ, അദ്ധ്യായം 39 | Malayalam Bible | POC Translation
ഗോഗിന്റെ പതനം 1 മനുഷ്യപുത്രാ, ഗോഗിനെതിരേ പ്രവചിക്കുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: മേഷെക്കിന്റെയും തൂബാലിന്റെയും അധിപതിയായ ഗോഗേ, ഞാന്‍ നിനക്കെതിരാണ്.2 ഞാന്‍ നിന്നെതിരിച്ച് വടക്കേയ ററത്തുനിന്ന് ഇസ്രായേല്‍മലകള്‍ക്കെതിരേ കൊണ്ടുവരും.3 നിന്റെ ഇടത്തുകൈയില്‍നിന്ന് വില്ലു തെറിപ്പിച്ചു കളയും. വലത്തുകൈയില്‍ നിന്ന് അമ്പുകള്‍ താഴെ വീഴ്ത്തും.4 നീയും നിന്റെ സൈന്യവും നിന്നോടൊപ്പ മുള്ള ജനതയും ഇസ്രായേല്‍മലകളില്‍ വീഴും. എല്ലാവിധ ഹിംസ്രപക്ഷികള്‍ക്കും വന്യമൃഗങ്ങള്‍ക്കും ഇരയായി നിന്നെ ഞാന്‍ കൊടുക്കും.5 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ തുറസ്‌സായ സ്ഥലത്തു വീഴും; ഞാനാണ് ഇതു പറഞ്ഞിരിക്കുന്നത്.6 മാഗോഗിലും തീരദേശങ്ങളില്‍ സുരക്ഷിതരായി വസിക്കുന്നവരുടെ ഇടയിലും ഞാന്‍ അഗ്‌നി വര്‍ഷിക്കും; ഞാനാണ് കര്‍ത്താവ് എന്ന് അവര്‍ അറിയും.7 എന്റെ ജനമായ ഇസ്രായേലിന്റെ മധ്യേ എന്റെ പരിശുദ്ധനാമം ഞാന്‍ വെളിപ്പെടുത്തും. എന്റെ പരിശുദ്ധനാമം ഇനിയൊരിക്കലും അശുദ്ധമാക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല. ഞാനാണ് ഇസ്രായേലിന്റെ പരിശുദ്ധനായ കര്‍ത്താവ് എന്നു ജനതകള്‍ അറിയും.8 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇതാ, അതു വരുന്നു. അതു സംഭവിക്കുകതന്നെചെയ്യും. ആദിനത്തെക്കുറിച്ചാണ് ഞാന്‍…
Read more: Ezekiel, Chapter 39 | എസെക്കിയേൽ, അദ്ധ്യായം 39 | Malayalam Bible | POC Translation
- Ezekiel, Chapter 38 | എസെക്കിയേൽ, അദ്ധ്യായം 38 | Malayalam Bible | POC Translation
ഗോഗിനെതിരേ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, മാഗോഗ് ദേശത്തെ ഗോഗിനെതിരേ, മേഷെക്ക്, തൂബാല്‍ എന്നിവി ടങ്ങളിലെ പ്രധാന നാടുവാഴിക്കെതിരേ, മുഖം തിരിച്ചു പ്രവചിക്കുക.3 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: മേഷെക്കിലെയും തൂ ബാലിലെയും അധിപതിയായഗോഗേ, ഞാന്‍ നിനക്കെതിരാണ്.4 ഞാന്‍ നിന്നെതിരിച്ചു നിര്‍ത്തി നിന്റെ കടവായില്‍ കൊളുത്തിട്ട് പുറത്തു കൊണ്ടുവരും; നിന്റെ കുതിരകളെയും സര്‍വായുധധാരികളായ കുതിരച്ചേവ കരെയും കവചവും പരിചയും വാളും ഏന്തിയ വലിയ സൈന്യസമൂഹത്തെയും പുറത്തുകൊണ്ടുവരും.5 പേര്‍ഷ്യക്കാരും, കുഷ്യരും, പുത്യരും, പരിചയും പടത്തൊപ്പിയും ധരിച്ച് അവരോടൊപ്പമുണ്ടായിരിക്കും.6 ഗോമെറും അവിടത്തെ സേനാവിഭാഗങ്ങളും, വടക്കേ അറ്റത്തുള്ള ബേത്-തോഗര്‍മായും അതിന്റെ എല്ലാ പടക്കൂട്ടവും അടങ്ങുന്ന ഒരു വലിയ ജനസമൂഹം നിന്നോടൊപ്പമുണ്ടായിരിക്കും.7 നീയും നിന്റെ യടുത്ത് സമ്മേളിച്ചിരിക്കുന്ന സമൂഹവും ജാഗരൂകതയോടെ ഒരുങ്ങിയിരിക്കുക.8 എന്റെ ആജ്ഞ കാത്തിരിക്കുക. ഏറെനാള്‍ കഴിഞ്ഞ് നിന്നെ വിളിക്കും; വാളില്‍ നിന്നു വീണ്ടെടുക്കപ്പെട്ട വിവിധജനതകളില്‍ നിന്നു കൂട്ടിച്ചേര്‍ത്ത വളരെപ്പേരുള്ളദേശത്തേക്ക്, വളരെക്കാലം ശൂന്യമായിക്കിടന്ന ഇസ്രായേല്‍മലകളിലേക്ക്, അന്നു നീ മുന്നേറും. വിവിധ ജനതകളില്‍നിന്നു സമാഹരിക്കപ്പെട്ടവരാണ് അവിടത്തെ ജനം.…
Read more: Ezekiel, Chapter 38 | എസെക്കിയേൽ, അദ്ധ്യായം 38 | Malayalam Bible | POC Translation
- Ezekiel, Chapter 37 | എസെക്കിയേൽ, അദ്ധ്യായം 37 | Malayalam Bible | POC Translation
അസ്ഥികളുടെ താഴ്‌വര 1 കര്‍ത്താവിന്റെ കരം എന്റെ മേല്‍ വന്നു. അവിടുന്നു തന്റെ ആത്മാവിനാല്‍ എന്നെ നയിച്ച് അസ്ഥികള്‍നിറഞ്ഞഒരു താഴ്‌വരയില്‍ കൊണ്ടുവന്നു നിര്‍ത്തി.2 അവിടുന്ന് എന്നെ അവയുടെ ചുറ്റും നടത്തി. അവ വളരെയേറെയുണ്ടായിരുന്നു. അവ ഉണങ്ങി വരണ്ടിരുന്നു.3 അവിടുന്ന് എന്നോട് ചോദിച്ചു: മനുഷ്യപുത്രാ, ഈ അസ്ഥികള്‍ക്ക് ജീവിക്കാനാവുമോ? ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, അങ്ങേക്കറിയാമല്ലോ.4 അവിടുന്ന് എന്നോട് അരുളിച്ചെയ്തു: ഈ അസ്ഥികളോട് നീ പ്രവചിക്കുക, വരണ്ട അസ്ഥികളേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍ എന്ന് അവയോടു പറയുക.5 ദൈവമായ കര്‍ത്താവ് ഈ അസ്ഥികളോട് അരുളിച്ചെയ്യുന്നു: ഇതാ, ഞാന്‍ നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കും; നിങ്ങള്‍ ജീവിക്കും.6 ഞാന്‍ നിങ്ങളുടെമേല്‍ ഞരമ്പുകള്‍ വച്ചുപിടിപ്പിക്കുകയും മാംസം വളര്‍ത്തുകയും ചര്‍മംപൊതിയുകയും നിങ്ങളില്‍ പ്രാണന്‍ നിവേശിപ്പിക്കുകയും ചെയ്യും; നിങ്ങള്‍ ജീവന്‍പ്രാപിക്കും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ നിങ്ങള്‍ അറിയും.7 എന്നോടു കല്‍പിച്ചതുപോലെ ഞാന്‍ പ്രവചിച്ചു. ഞാന്‍ പ്രവചിച്ചപ്പോള്‍ ഒരു ശബ്ദം ഉണ്ടായി- ഒരു കിരുകിരാ ശബ്ദം. വേര്‍പെട്ടുപോയ അസ്ഥികള്‍ തമ്മില്‍ചേര്‍ന്നു.8…
Read more: Ezekiel, Chapter 37 | എസെക്കിയേൽ, അദ്ധ്യായം 37 | Malayalam Bible | POC Translation
- Ezekiel, Chapter 36 | എസെക്കിയേൽ, അദ്ധ്യായം 36 | Malayalam Bible | POC Translation
ഇസ്രായേലിനു നവജീവന്‍ 1 മനുഷ്യപുത്രാ, നീ ഇസ്രായേല്‍ മലകളോടു പ്രവചിക്കുക. ഇസ്രായേല്‍മലകളേ കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍;2 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ആഹാ! പുരാതന ശൃംഗങ്ങള്‍ നമ്മുടെ അവകാശമായിത്തീര്‍ന്നിരിക്കുന്നു എന്നു നിങ്ങളെപ്പറ്റി ശത്രുക്കള്‍ പറഞ്ഞു.3 അതുകൊണ്ടു നീ പ്രവചിക്കുക, ദൈവമായ കര്‍ത്താവ് അരു ളിച്ചെയ്യുന്നു: നിങ്ങളെ അവര്‍ വിജനമാക്കി; എല്ലാവശത്തുംനിന്ന് ഞെരുക്കി. അങ്ങനെ നിങ്ങള്‍ മറ്റു ജനതകളുടെ കൈവശമായി; അവരുടെ സംസാരത്തിനും നിന്ദയ്ക്കും നിങ്ങള്‍ പാത്രമായിത്തീര്‍ന്നു.4 ഇസ്രായേല്‍മലകളേ, ദൈവമായ കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ചുറ്റുമുള്ള ജനതകള്‍ക്കു പരിഹാസവിഷയവും ഇരയുമായിത്തീര്‍ന്ന മലകളോടും കുന്നുകളോടും മലയിടുക്കുകളോടും താഴ്‌വരകളോടും തകര്‍ന്ന പ്രദേശങ്ങളോടും നിര്‍ജന നഗരങ്ങളോടും ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.5 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: കൈവശപ്പെടുത്തി കൊള്ളചെയ്യേണ്ടതിന് തികഞ്ഞ അവജ്ഞയോടും നിറഞ്ഞ ആനന്ദത്തോടുംകൂടെ എന്റെ ദേശം സ്വന്തമാക്കിയ ഏദോമിനും മറ്റുള്ള ജനതകള്‍ക്കുമെതിരായി ജ്വലിക്കുന്ന അസൂയയോടെ ഞാന്‍ പറയുന്നു.6 ഇസ്രായേല്‍ദേശത്തെപ്പറ്റി പ്രവചിക്കുക. മലകളോടും കുന്നുകളോടും മലയിടുക്കുകളോടും താഴ്‌വരകളോടും പറയുക. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ജനതകളുടെ നിന്ദനം നിങ്ങള്‍ സഹിച്ചതുകൊണ്ട് ഇതാ…
Read more: Ezekiel, Chapter 36 | എസെക്കിയേൽ, അദ്ധ്യായം 36 | Malayalam Bible | POC Translation
- Ezekiel, Chapter 35 | എസെക്കിയേൽ, അദ്ധ്യായം 35 | Malayalam Bible | POC Translation
ഏദോമിനു ശിക്ഷ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, സെയിര്‍മലയ്ക്കുനേരേ മുഖം തിരിച്ച് അതിനെതിരേ പ്രവചിക്കുക.3 അതിനോടു പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: സെയിര്‍മലയേ, ഇതാ, ഞാന്‍ നിനക്കെതിരാണ്. നിനക്കെതിരേ ഞാന്‍ കരം നീട്ടും.4 ഞാന്‍ നിന്നെ വിജനവും ശൂന്യവുമാക്കും. ഞാന്‍ നിന്റെ പട്ടണങ്ങള്‍ ശൂന്യമാക്കും. നീ വിജനമായിത്തീരും. ഞാനാണു കര്‍ത്താവ് എന്ന് അപ്പോള്‍ നീ അറിയും.5 നീ ഇസ്രായേലിനോടു നിത്യമായ ശത്രുത പുലര്‍ത്തുകയും കഷ്ടകാലത്ത്, അന്തിമ ശിക്ഷയുടെ കാലത്ത്, വാളിന് അവരെ ഏല്‍പിച്ചുകൊടുക്കുകയും ചെയ്തു.6 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, ഞാന്‍ നിന്നെ രക്തത്തിന് ഏല്‍പിക്കുന്നു. അതു നിന്നെ പിന്തുടരും. നീ രക്തം ചൊരിഞ്ഞു. രക്തം നിന്നെ പിന്തുടരുകതന്നെ ചെയ്യും.7 സെയിര്‍മല ഞാന്‍ വിജനവും ശൂന്യവുമാക്കും. അതിലൂടെ കടന്നുപോകുന്നവരെ ഞാന്‍ സംഹരിക്കും.8 നിഹതന്‍മാരെക്കൊണ്ട് നിന്റെ മലകള്‍ ഞാന്‍ നിറയ്ക്കും. വാളിനിരയായവര്‍ നിന്റെ കുന്നുകളിലും താഴ്‌വരകളിലും മലയിടുക്കുകളിലും പതിക്കും. നിന്നെ ഞാന്‍ നിത്യശൂന്യതയാക്കും.9 മേ ലില്‍ നിന്റെ പട്ടണങ്ങളില്‍ ആരും വസിക്കുകയില്ല.…
Read more: Ezekiel, Chapter 35 | എസെക്കിയേൽ, അദ്ധ്യായം 35 | Malayalam Bible | POC Translation
- Ezekiel, Chapter 34 | എസെക്കിയേൽ, അദ്ധ്യായം 34 | Malayalam Bible | POC Translation
ഇസ്രായേലിന്റെ ഇടയന്‍മാര്‍ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ഇസ്രായേലിന്റെ ഇടയന്‍മാര്‍ക്കെതിരേ പ്രവചിക്കുക. അവരോടു പറയുക. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: തങ്ങളെത്തന്നെ പോറ്റുന്ന ഇസ്രായേ ലിന്റെ ഇടയന്‍മാരേ, നിങ്ങള്‍ക്കു ദുരിതം! ഇടയന്‍മാര്‍ ആടുകളെയല്ലേ പോറ്റേണ്ടത്?3 നിങ്ങള്‍ മേദസ്‌സു ഭക്ഷിക്കുകയും രോമംകൊണ്ടുള്ള വസ്ത്രം ധരിക്കുകയും കൊഴുത്തതിനെ കൊല്ലുകയും ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ ആടുകളെ പോറ്റുന്നില്ല.4 ദുര്‍ബലമായതിന് നിങ്ങള്‍ ശക്തികൊടുത്തില്ല; മുറിവേറ്റതിനെ വച്ചുകെട്ടിയില്ല; വഴിതെറ്റിയതിനെ തിരികെകൊണ്ടുവരുകയോ കാണാതായതിനെ തേടുകയോ ചെയ്തില്ല. മറിച്ച്, കഠിനമായും ക്രൂരമായും നിങ്ങള്‍ അവയോടു പെരുമാറി.5 ഇടയനില്ലാഞ്ഞതിനാല്‍ അവ ചിതറിപ്പോയി; കാട്ടിലെ മൃഗങ്ങള്‍ക്ക് അവ ഇരയായിത്തീര്‍ന്നു.6 എന്റെ ആടുകള്‍ ചിതറിപ്പോയി; മലകളിലും ഉയര്‍ന്ന കുന്നുകളിലും അവ അലഞ്ഞുനടന്നു. ഭൂമുഖത്തെല്ലാം എന്റെ ആടുകള്‍ ചിതറിപ്പോയി. അവയെതെരയാനോ അന്വേഷിക്കാനോ ആരും ഉണ്ടായില്ല.7 ആകയാല്‍, ഇടയന്‍മാരേ, കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍.8 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണേ, ഇടയന്‍മാരില്ലാഞ്ഞതിനാല്‍ എന്റെ ആടുകള്‍ വന്യമൃഗങ്ങള്‍ക്ക് ഇരയായിത്തീര്‍ന്നു. എന്റെ ഇടയന്‍മാര്‍ എന്റെ ആടുകളെ അന്വേഷിച്ചില്ല; അവയെ പോറ്റാതെ അവര്‍ തങ്ങളെത്തന്നെ…
Read more: Ezekiel, Chapter 34 | എസെക്കിയേൽ, അദ്ധ്യായം 34 | Malayalam Bible | POC Translation
- Ezekiel, Chapter 33 | എസെക്കിയേൽ, അദ്ധ്യായം 33 | Malayalam Bible | POC Translation
പ്രവാചകന്‍ കാവല്‍ക്കാരന്‍ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ,2 നീ നിന്റെ ജനത്തോടു പറയുക; ഞാന്‍ ഒരു ദേശത്തിന്റെ മേല്‍ വാള്‍ അയയ്ക്കുകയും3 ആ ദേശത്തെ ജനം തങ്ങളിലൊരുവനെ കാവല്‍ക്കാരനായി നിയമിക്കുകയും വാള്‍ വരുന്നത് അവന്‍ കാണുകയും കാഹളമൂതി മുന്നറിയിപ്പു കൊടുക്കുകയും ചെയ്യുന്നുവെന്നിരിക്കട്ടെ.4 കാഹളനാദം കേട്ടിട്ടും മുന്നറിയിപ്പ് സ്വീകരിക്കാത്തവനെ വാള്‍ വിച്‌ഛേദിച്ചുകളയും. അവന്റെ രക്തത്തിന് ഉത്തരവാദി അവന്‍ തന്നെ.5 അവന്‍ കാഹളനാദം കേട്ടു; മുന്നറിയിപ്പു സ്വീകരിച്ചില്ല. അവന്റെ രക്തത്തിന് ഉത്തരവാദി അവന്‍ തന്നെ. മുന്നറിയിപ്പു സ്വീകരിച്ചിരുന്നെങ്കില്‍ അവനു ജീവന്‍ രക്ഷിക്കാമായിരുന്നു.6 വാള്‍ വരുന്നതുകണ്ടിട്ടും കാവല്‍ക്കാരന്‍ കാഹളം മുഴക്കാതിരുന്നതുമൂലം ജനത്തിനു മുന്നറിയിപ്പു കിട്ടാതെ അവരിലാരെങ്കിലും വധിക്കപ്പെട്ടാല്‍ അവന്‍ തന്റെ അകൃത്യത്തിലായിരിക്കും വധിക്കപ്പെടുക. എന്നാല്‍ അവന്റെ രക്തത്തിനു കാവല്‍ക്കാരനോട് ഞാന്‍ പകരം ചോദിക്കും.7 മനുഷ്യപുത്രാ, ഇസ്രായേല്‍ഭവനത്തിനു കാവല്‍ക്കാരനായി ഞാന്‍ നിന്നെ നിയമിച്ചിരിക്കുന്നു. എന്റെ നാവില്‍നിന്നു വചനം കേള്‍ക്കുമ്പോള്‍ നീ എന്റെ താക്കീത് അവരെ അറിയിക്കണം.8 ഞാന്‍ ദുഷ്ടനോട്, ദുഷ്ടാ, നീ തീര്‍ച്ചയായും മരിക്കും എന്നു…
Read more: Ezekiel, Chapter 33 | എസെക്കിയേൽ, അദ്ധ്യായം 33 | Malayalam Bible | POC Translation
- Ezekiel, Chapter 32 | എസെക്കിയേൽ, അദ്ധ്യായം 32 | Malayalam Bible | POC Translation
ഈജിപ്ത് ഒരു ഘോരസത്വം 1 പന്ത്രണ്ടാംവര്‍ഷം പന്ത്രണ്ടാംമാസം ഒന്നാം ദിവസം കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോയ്ക്കുവേണ്ടി നീ ഒരു വിലാപ ഗാനം ആലപിക്കുക. അവനോടു പറയുക: ജനതകളുടെ ഇടയില്‍ ഒരു സിംഹമായി നീ നിന്നെ കണക്കാക്കുന്നു. എന്നാല്‍, നീ കടലിലെ ഘോരസത്വം പോലെയാണ്. നീ നിന്റെ നദികളില്‍ ചാടി വെള്ളം ചവിട്ടിക്കലക്കി അവരുടെ നദികള്‍ മലിനമാക്കുന്നു.3 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: അനേകം ജനതകളുമായി വന്ന് ഞാന്‍ നിന്റെ മേല്‍ വലവീശും; അവര്‍ നിന്നെ വലിച്ചു പുറത്തിടും.4 നിന്നെ ഞാന്‍ നിലത്തെറിയും. തുറസ്‌സായ സ്ഥലത്തേക്കു നിന്നെ ഞാന്‍ ചുഴറ്റി എറിയും. ആകാശത്തിലെ എല്ലാ പറവ കളും നിന്റെ മേല്‍ പറന്നുവീഴുന്നതിനും ഭൂമിയിലെ എല്ലാ മൃഗങ്ങളും നിന്നെതിന്ന് തൃപ്തരാകുന്നതിനും ഞാന്‍ ഇട വരുത്തും.5 നിന്റെ മാംസം ഞാന്‍ പര്‍വതങ്ങളില്‍ വിതറും; താഴ്‌വരകള്‍ നിന്റെ പിണംകൊണ്ടു ഞാന്‍ നിറയ്ക്കും.6 നിന്റെ രക്തമൊഴുക്കി ഞാന്‍ ഭൂമിയെ മലകള്‍ വരെ കുതിര്‍ക്കും; നീര്‍ച്ചാലുകള്‍ നിന്നെക്കൊണ്ടു നിറയും.7…
Read more: Ezekiel, Chapter 32 | എസെക്കിയേൽ, അദ്ധ്യായം 32 | Malayalam Bible | POC Translation
- Ezekiel, Chapter 31 | എസെക്കിയേൽ, അദ്ധ്യായം 31 | Malayalam Bible | POC Translation
ഈജിപ്ത് ഒരു ദേവദാരു 1 പതിനൊന്നാംവര്‍ഷം മൂന്നാംമാസം ഒന്നാംദിവസം കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ഈജിപ്തുരാജാവായ ഫറവോയോടും അവന്റെ ജനത്തോടും പറയുക, പ്രതാപത്തില്‍ നീ ആര്‍ക്കു തുല്യനാണ്?3 മനോഹരമായ ശാഖകള്‍വീശി ഇലതൂര്‍ന്ന് ഉയരമേറിയ ലബനോനിലെ ദേവദാരുപോലെയാണ് നീ. അതിന്റെ അഗ്രം മേഘങ്ങളെ മുട്ടിനിന്നു.4 ജലം അതിനെ പോറ്റി. അതു നട്ടിരുന്ന സ്ഥലത്തിനു ചുറ്റും തന്റെ നദികളെ ഒഴുക്കി. വനത്തിലെ വൃക്ഷങ്ങള്‍ക്കെല്ലാം ജലം പകര്‍ന്ന് ആഴി അതിനെ ഉയരത്തില്‍ വളര്‍ത്തി.5 അങ്ങനെ വനത്തിലെ എല്ലാ വൃക്ഷങ്ങളെക്കാള്‍ അതു വളര്‍ന്നു പൊങ്ങി. ശാഖകളുണ്ടാകുന്ന സമ യത്ത് ധാരാളം വെള്ളമുണ്ടായിരുന്നതുകൊണ്ട് അവ വളര്‍ന്നു നീണ്ടു.6 അതിന്റെ ശാഖകളില്‍ ആകാശപ്പറവകള്‍ കൂടുകെട്ടി; കീഴില്‍ വന്യമൃഗങ്ങള്‍ കുഞ്ഞുങ്ങളെ വളര്‍ത്തി; അതിന്റെ തണലില്‍ വലിയരാജ്യങ്ങളെല്ലാം പുലര്‍ന്നു.7 വലിപ്പം കൊണ്ടും ശാഖകളുടെ നീളംകൊണ്ടും അതു മനോഹരമായിരുന്നു. അതിന്റെ വേരുകള്‍ ആഴത്തില്‍ സമൃദ്ധ മായ ജലത്തിനടുത്ത് എത്തി.8 ദൈവത്തിന്റെ തോട്ടത്തിലെ ദേവദാരുക്കള്‍ അതിന് കിടയായിരുന്നില്ല. സരളവൃക്ഷങ്ങള്‍ അതിന്റെ ശാഖകള്‍ക്കു തുല്യമായിരുന്നില്ല. അരിഞ്ഞില്‍വൃക്ഷങ്ങള്‍ അതിന്റെ…
Read more: Ezekiel, Chapter 31 | എസെക്കിയേൽ, അദ്ധ്യായം 31 | Malayalam Bible | POC Translation
- Ezekiel, Chapter 30 | എസെക്കിയേൽ, അദ്ധ്യായം 30 | Malayalam Bible | POC Translation
ഈജിപ്തിനു ശിക്ഷ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ, പ്രവചിക്കുക,2 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നിലവിളിക്കുക, അതാ, ദുരിതത്തിന്റെ ദിനം.3 ദിവസം അടുത്തു. കര്‍ത്താവിന്റെ ദിനം സമാഗതമായി, അതു കാര്‍മൂടിയ ദിവസമായിരിക്കും. ജനതകളുടെ നാശമുഹൂര്‍ത്തമാണത്.4 ഈജിപ്തിന്റെ മേല്‍ വാള്‍ പതിക്കും; എത്യോപ്യാ കഠിനവേദനയാല്‍ പുളയും, ഈജിപ്തില്‍ ജനം നിഹനിക്കപ്പെടുകയും ധനം അപഹരിക്കപ്പെടുകയും അവളുടെ അടിസ്ഥാനം തകര്‍ക്കപ്പെടുകയും ചെയ്യും.5 അപ്പോള്‍ എത്യോപ്യാ, പുത്, ലൂദ്, അറേബ്യ, ലിബിയ എന്നിവയും സഖ്യദേശങ്ങളും അവരോടൊപ്പം വാളിനിരയാകും.6 കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈജിപ്തിനെ പിന്താങ്ങുന്നവര്‍ നിലംപതിക്കും. അവളുടെ ഉദ്ധതവീര്യം നശിക്കും. മിഗ്‌ദോല്‍മുതല്‍ സെവേനെവരെയുള്ളവര്‍ വാളിനിരയാകും. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു.7 നിര്‍ജനരാജ്യങ്ങളുടെ മധ്യേ അവളും നിര്‍ജനമാകും; ശൂന്യനഗരങ്ങളുടെ മധ്യേ അവളുടെ നഗരങ്ങളും ശൂന്യമാകും.8 ഈജിപ്തിനെ ഞാന്‍ അഗ്‌നിക്കിരയാക്കുകയും അവളുടെ സഹായകര്‍ തകര്‍ക്കപ്പെടുകയും ചെയ്യുമ്പോള്‍ ഞാനാണ് കര്‍ത്താവ് എന്ന് അവര്‍ അറിയും.9 അപകടഭീതിയില്ലാത്ത എത്യോപ്യരെ പരിഭ്രാന്തരാക്കാന്‍ ദൂതന്‍മാര്‍ എന്റെ അടുത്തുനിന്ന് കപ്പലുകളില്‍ പുറപ്പെടും. ഈജിപ്തിന്റെ വിനാശകാലത്ത് അവര്‍ പരിഭ്രാന്തരാകും. അതാ, അതു…
Read more: Ezekiel, Chapter 30 | എസെക്കിയേൽ, അദ്ധ്യായം 30 | Malayalam Bible | POC Translation
- Ezekiel, Chapter 29 | എസെക്കിയേൽ, അദ്ധ്യായം 29 | Malayalam Bible | POC Translation
ഈജിപ്തിനെതിരേ 1 പത്താംവര്‍ഷം പത്താംമാസം പന്ത്രണ്ടാം ദിവസം കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ഈജിപ്തു രാജാവായ ഫറവോയുടെനേരേ മുഖം തിരിച്ച് അവനും ഈജിപ്തുമുഴുവനുമെതിരേ പ്രവചിക്കുക.3 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈജിപ്തുരാജാവായ ഫറവോ, നൈല്‍ എന്‍േറതാണ്, ഞാനാണ് അത് നിര്‍മിച്ചത് എന്നു പറഞ്ഞുകൊണ്ട് നദികളുടെ മധ്യേ ശയിക്കുന്ന മഹാസര്‍പ്പമേ, ഞാന്‍ നിനക്കെതിരാണ്.4 നിന്റെ കടവായില്‍ ഞാന്‍ ചൂണ്ട കോര്‍ക്കും. നിന്റെ നദികളിലെ മത്‌സ്യങ്ങളെയെല്ലാം നിന്റെ ശല്‍ക്കങ്ങളില്‍ ഞാന്‍ ഒട്ടിക്കും. എന്നിട്ട്, അവയോടു കൂടെ നിന്നെ ഞാന്‍ വെള്ളത്തില്‍നിന്നു വലിച്ചു പുറത്തിടും.5 നിന്നെയും നിന്റെ നദികളിലെ മത്‌സ്യങ്ങളെയും ഞാന്‍ മരുഭൂമിയിലേക്കു വലിച്ചെറിയും; അവിടെ തുറസ്‌സായ സ്ഥലത്തു നീ ചെന്നുവീഴും. ആരും നിന്നെ ഒന്നിച്ചു കൂട്ടുകയോ മറവു ചെയ്യുകയോ ഇല്ല. ഭൂമിയിലെ മൃഗങ്ങള്‍ക്കും ആകാശത്തിലെ പറവകള്‍ക്കും നിന്നെ ഞാന്‍ ഇരയാക്കും.6 ഞാനാണു കര്‍ത്താവ് എന്ന് അപ്പോള്‍ ഈജിപ്തുനിവാസികളെല്ലാം അറിയും. എന്തെന്നാല്‍, ഇസ്രായേല്‍ഭവനത്തിന് നീ ഒരു ഞാങ്ങണവടിയായിരുന്നു.7 അവര്‍ പിടിച്ചപ്പോള്‍ നീ ഒടിഞ്ഞു. അവരുടെ തോള്‍ കീറി;…
Read more: Ezekiel, Chapter 29 | എസെക്കിയേൽ, അദ്ധ്യായം 29 | Malayalam Bible | POC Translation
- Ezekiel, Chapter 28 | എസെക്കിയേൽ, അദ്ധ്യായം 28 | Malayalam Bible | POC Translation
ടയിര്‍ രാജാവിനെതിരേ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ടയിര്‍രാജാവിനോടു പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, അഹങ്കാരത്തള്ളല്‍കൊണ്ടു നീ പറഞ്ഞു: ഞാന്‍ ദേവനാണ്; സമുദ്രമധ്യേ ദേവന്‍മാരുടെ സിംഹാസനത്തില്‍ ഞാന്‍ ഇരിക്കുന്നു. എന്നാല്‍ നീ ദൈവത്തെപ്പോലെ ബുദ്ധിമാനെന്ന് തന്നത്താന്‍ കണക്കാക്കുന്നെങ്കിലും നീ ദൈവമല്ല, മനുഷ്യന്‍മാത്രമാണ്.3 തീര്‍ച്ചയായും നീ ദാനിയേലിനെക്കാള്‍ ബുദ്ധിമാനാണ്. ഒരു രഹസ്യവും നിന്നില്‍നിന്നു മറഞ്ഞിരിക്കുന്നില്ല.4 ബുദ്ധികൊണ്ടും വിവേകംകൊണ്ടും നീ ധനം സമ്പാദിച്ചു; പൊന്നും വെള്ളിയും നിന്റെ ഭണ്‍ഡാരത്തില്‍ സംഭരിച്ചു.5 വ്യാപാരത്തിലുള്ള നിന്റെ വലിയ അറിവുമൂലം നീ സമ്പത്തു വര്‍ധിപ്പിച്ചു. ധനംമൂലം അഹങ്കരിച്ചു.6 ആകയാല്‍, ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: നീ നിന്നെത്തന്നെ ദൈവത്തെപ്പോലെ ജ്ഞാനിയായി കണക്കാക്കി.7 അതിനാല്‍ ജനതകളില്‍ വച്ച് ഏറ്റവും ഭീകരന്‍മാരായവരെ ഞാന്‍ നിന്റെ മേല്‍ അയയ്ക്കും. നിന്റെ ജ്ഞാനത്തിന്റെ മനോഹാരിതയ്ക്കു നേരേ അവര്‍ വാളൂരും. അവര്‍ നിന്റെ തേജസ്‌സ് കെടുത്തിക്കളയും.8 അവര്‍ നിന്നെ പാതാളത്തിലേക്കു തള്ളിയിടും. വധിക്കപ്പെട്ടവനെപ്പോലെ നീ സമുദ്രമധ്യേ മരിക്കും.9 നിന്നെ കൊല്ലുന്നവന്റെ മുമ്പില്‍വച്ച് ഞാന്‍ ദേവനാണ് എന്ന്…
Read more: Ezekiel, Chapter 28 | എസെക്കിയേൽ, അദ്ധ്യായം 28 | Malayalam Bible | POC Translation
- Ezekiel, Chapter 27 | എസെക്കിയേൽ, അദ്ധ്യായം 27 | Malayalam Bible | POC Translation
ടയിറിനെക്കുറിച്ചു വിലാപഗാനം 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു.2 മനുഷ്യപുത്രാ, ടയിറിനെക്കുറിച്ച് ഒരു വിലാപഗാനം ആലിപിക്കുക.3 സമുദ്രമുഖത്ത് സ്ഥിതിചെയ്ത് അനേകം ദ്വീപുകളിലെ ജനങ്ങളുടെ വ്യാപാരകേന്ദ്രമായിരുന്ന ടയിറിനോടു പറയുക: ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു, ടയിര്‍, അവികല സൗന്ദര്യത്തിടമ്പ് എന്നു നീ അഹങ്കരിച്ചു.4 നിന്റെ അതിര്‍ത്തികള്‍ സമുദ്രത്തിന്റെ ഹൃദയഭാഗത്താണ്; നിന്റെ നിര്‍മാതാക്കള്‍ നിന്റെ സൗന്ദര്യം തികവുറ്റതാക്കി.5 സെനീറിലെ സരളമരംകൊണ്ട് അവര്‍ നിന്റെ തട്ടുപലകകള്‍ ഉണ്ടാക്കി. ലബനോനിലെ ദേവദാരുകൊണ്ട് അവര്‍ നിനക്കു പായ്മരം നിര്‍മിച്ചു.6 ബാഷാനിലെ കരുവേലകംകൊണ്ട് അവര്‍ നിനക്കു തുഴയുണ്ടാക്കി. സൈപ്രസ്തീരങ്ങളില്‍നിന്നുള്ള കാറ്റാടിമരത്തില്‍ ആനക്കൊമ്പു പതിച്ച് അവര്‍ നിനക്കു മേല്‍ത്തട്ട് ഒരുക്കി.7 നിന്റെ കപ്പല്‍പ്പായ് ഈജിപ്തില്‍ നിന്നു കൊണ്ടുവന്ന ചിത്രാലംകൃതമായ ചണവസ്ത്രമായിരുന്നു. അതായിരുന്നു നിന്റെ അടയാളം. എലീഷാദ്വീപില്‍ നിന്നുള്ള നീലാംബരവും ധൂമ്രപടവും ആയിരുന്നു നിന്റെ ആവരണം.8 സീദോനിലെയും അര്‍വാദിലെയും നിവാസികളായിരുന്നു നിന്റെ തണ്ടുവലിക്കാര്‍. സേമറില്‍ നിന്നുവന്നവിദഗ്ധന്‍മാരായ കപ്പിത്താന്‍മാര്‍ നിനക്കുണ്ടായിരുന്നു.9 ഗേബാലിലെ ശ്രേഷ്ഠന്‍മാരും നിപുണന്‍മാരും നിനക്ക് ഓരായപ്പണിചെയ്യാന്‍ ഉണ്ടായിരുന്നു. സമുദ്രത്തിലെ എല്ലാ കപ്പലുകളും കപ്പല്‍ക്കാരും നീയുമായി കച്ചവടം…
Read more: Ezekiel, Chapter 27 | എസെക്കിയേൽ, അദ്ധ്യായം 27 | Malayalam Bible | POC Translation
- Ezekiel, Chapter 26 | എസെക്കിയേൽ, അദ്ധ്യായം 26 | Malayalam Bible | POC Translation
ടയിറിനെതിരേ 1 പതിനൊന്നാംവര്‍ഷം മാസത്തിന്റെ ആദ്യദിവസം കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ജറുസലെമിനെക്കുറിച്ച് ടയിര്‍ പറഞ്ഞു: ജനതകളുടെ കവാടമായ അവള്‍ തകര്‍ന്നിരിക്കുന്നു. അത് എനിക്കായി തുറന്നിരിക്കുന്നു. അവള്‍ നശിച്ചിരിക്കുന്നു. അങ്ങനെ ഞാന്‍ സമ്പന്നയാകും.3 അതിനാല്‍ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ടയിര്‍, ഇതാ ഞാന്‍ നിനക്കെതിരാണ്. കടല്‍ തിരമാലകളെയെന്നപോലെ ഞാന്‍ അനേകം ജനതകളെ നിനക്കെതിരേ അണിനിരത്തും.4 അവര്‍ ടയിറിന്റെ കോട്ടകള്‍ ഇടിച്ചുനിരത്തി ഗോപുരങ്ങള്‍ തകര്‍ക്കും. മണ്ണെല്ലാം വടിച്ചുകോരി ഞാന്‍ അവളെ വെറും പാറപോലെയാക്കും.5 സമുദ്രമധ്യത്തില്‍ വല വിരിച്ചുണക്കാനുള്ള സ്ഥലമായി അവള്‍ പരിണമിക്കും. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണ് ഇതു പറയുന്നത്; അവള്‍ ജനതകള്‍ക്കൊരു കവര്‍ച്ചവസ്തുവായിത്തീരും.6 സമതലത്തിലുള്ള അവളുടെ പുത്രിമാര്‍ വാളിന് ഇരയാകും. ഞാനാണ് കര്‍ത്താവ് എന്ന് അപ്പോള്‍ അവര്‍ അറിയും.7 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു. ഞാന്‍ വടക്കുനിന്ന് ബാബിലോണിലെ രാജാവും രാജാധിരാജനുമായ നബുക്കദ്‌നേ സറിനെ കുതിരകളോടും രഥങ്ങളോടും കുതിരപ്പടയാളികളോടും സൈന്യവ്യൂഹങ്ങളോടുംകൂടെ ടയിറിനെതിരേ കൊണ്ടുവരും.8 സമ തലത്തിലുള്ള നിന്റെ പുത്രിമാരെ അവന്‍ വാളിനിരയാക്കുകയും നിനക്കെതിരേ…
Read more: Ezekiel, Chapter 26 | എസെക്കിയേൽ, അദ്ധ്യായം 26 | Malayalam Bible | POC Translation
- Ezekiel, Chapter 25 | എസെക്കിയേൽ, അദ്ധ്യായം 25 | Malayalam Bible | POC Translation
അമ്മോന്യര്‍ക്കെതിരേ 1 കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മനുഷ്യപുത്രാ,2 അമ്മോന്യരുടെനേരേ തിരിഞ്ഞ് അവര്‍ക്കെതിരേ പ്രവചിക്കുക.3 അമ്മോന്യരോടു പറയുക: ദൈവമായ കര്‍ത്താവിന്റെ വചനം ശ്രവിക്കുവിന്‍. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്റെ വിശുദ്ധ മന്ദിരം അശുദ്ധമാക്കപ്പെട്ടപ്പോള്‍ അതിനെക്കുറിച്ചും ഇസ്രായേല്‍ദേശം വിജനമാക്കപ്പെട്ടപ്പോള്‍ അതിനെക്കുറിച്ചും യൂദാഭവനം പ്രവാസത്തിലേക്കു പോയപ്പോള്‍ അതിനെക്കുറിച്ചും നീ ആഹാ, എന്നു പറഞ്ഞു പരിഹ സിച്ചു.4 അതിനാല്‍ ഞാന്‍ നിന്നെ പൗര സ്ത്യര്‍ക്ക് അവകാശമായി കൊടുക്കാന്‍പോകുന്നു; അവര്‍ നിന്നില്‍ പാളയമടിച്ച് വാസമുറപ്പിക്കും. അവര്‍ നിനക്കുള്ള ഫലം ഭക്ഷിക്കുകയും പാല്‍ കുടിക്കുകയും ചെയ്യും.5 ഞാന്‍ റബ്ബായെ ഒട്ടകങ്ങള്‍ക്കു മേച്ചില്‍സ്ഥലവും അമ്മോന്യരുടെ നഗരങ്ങളെ ആ ട്ടിന്‍പറ്റങ്ങള്‍ക്കു താവളവുമാക്കും. ഞാനാണ് കര്‍ത്താവെന്ന് അപ്പോള്‍ നീ അറിയും.6 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ദേശത്തിനെതിരേ, നിന്റെ ഹൃദയത്തിലുള്ള ദുഷ്ടതമൂലം കൈകൊട്ടി തുള്ളിച്ചാടി ആഹ്ലാദിച്ചതിനാല്‍,7 ഞാന്‍ നിനക്കെതിരേ എന്റെ കരമുയര്‍ത്തുകയും നിന്നെ ജനതകള്‍ക്കു കവര്‍ച്ചചെയ്യാന്‍ വിട്ടുകൊടുക്കുകയും ചെയ്യും. ജനതകളില്‍ നിന്നു നിന്നെ ഞാന്‍ വിച്‌ഛേദിക്കും. രാജ്യങ്ങളുടെ ഇടയില്‍ നിന്നു നിന്നെ ഞാന്‍ ഉന്‍മൂലനം ചെയ്യും;…
Read more: Ezekiel, Chapter 25 | എസെക്കിയേൽ, അദ്ധ്യായം 25 | Malayalam Bible | POC Translation
- Ezekiel, Chapter 24 | എസെക്കിയേൽ, അദ്ധ്യായം 24 | Malayalam Bible | POC Translation
ക്‌ളാവു പിടിച്ച കലം 1 ഒമ്പതാംവര്‍ഷം പത്താംമാസം പത്താംദിവസം കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു:2 മനുഷ്യപുത്രാ, ഈ ദിവസത്തിന്റെ, ഇതേ ദിവസത്തിന്റെ തന്നെ, പേരെഴുതുക. ബാബിലോണ്‍രാജാവ് ജറുസലെമിനെ ആക്രമിച്ചത് ഈ ദിവസമാണ്.3 നീ ധിക്കാരികളുടെ ഈ ഭവനത്തോട് ഒരു അന്യാപദേശം പറയുക. ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഒരു കലമെടുത്ത് അതില്‍ വെള്ളമൊഴിക്കുക.4 എന്നിട്ടു മാംസക്കഷണങ്ങള്‍, തുടയുടെയും കൈക്കുറകിന്റെയും നല്ല കഷണങ്ങള്‍ ഇടുക. നല്ല എല്ലുകൊണ്ട് അതു നിറയ്ക്കുക.5 ആട്ടിന്‍കൂട്ടത്തില്‍ ഏറ്റവും മികച്ചതിനെവേണം എടുക്കാന്‍; അതിനു കീഴില്‍ വിറകടുക്കി നല്ലതുപോലെ വേവിക്കുക. എല്ലിന്‍കഷണങ്ങളും അതില്‍ കിടന്നു തിളയ്ക്കട്ടെ.6 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: രക്തപങ്കിലമായ നഗരമേ, തുരുമ്പുപിടിച്ച പാത്രമേ, തുരുമ്പു വിട്ടുപോകാത്ത പാത്രമേ, നിനക്കു ദുരിതം! പ്രത്യേകം തിരഞ്ഞെടുക്കാതെ കഷണം കഷണമായി അതില്‍ നിന്നു കോരിയെടുക്കുക.7 അവള്‍ ചൊരിഞ്ഞരക്തം അവളുടെ മധ്യത്തില്‍തന്നെയുണ്ട്. അവള്‍ അത് വെറും പാറമേലാണ് ഒഴുക്കിയത്. മണ്ണുകൊണ്ടു മൂടത്തക്കവിധം അവള്‍ അതു നിലത്തൊഴിച്ചില്ല.8 എന്റെ ക്രോധം ഉണര്‍ത്തി പ്രതികാരം ചെയ്യാന്‍വേണ്ടി അവള്‍ ചൊരിഞ്ഞരക്തം…
Read more: Ezekiel, Chapter 24 | എസെക്കിയേൽ, അദ്ധ്യായം 24 | Malayalam Bible | POC Translation
- Ezekiel, Chapter 23 | എസെക്കിയേൽ, അദ്ധ്യായം 23 | Malayalam Bible | POC Translation
രണ്ടു സഹോദരികള്‍ 1 എനിക്കു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി:2 മനുഷ്യപുത്രാ, ഒരമ്മയ്ക്കു രണ്ടു പുത്രിമാരുണ്ടായിരുന്നു.3 അവര്‍ ഈജിപ്തില്‍ വച്ച് തങ്ങളുടെ യൗവനത്തില്‍ വ്യഭിചാരവൃത്തിയിലേര്‍പ്പെട്ടു. അവിടെവച്ച് അവരുടെ പയോധരങ്ങള്‍ അമര്‍ത്തപ്പെട്ടു; കന്യകകളായിരുന്ന അവരുടെ മാറിടം സ്പര്‍ശിക്കപ്പെട്ടു.4 മൂത്തവളുടെ പേര് ഒഹോലാ എന്നും ഇളയവളുടെ പേര് ഒഹോലിബാ എന്നും ആയിരുന്നു. അവര്‍ എന്‍േറതായി; അവര്‍ക്കു പുത്രന്‍മാരും പുത്രിമാരും ജനിച്ചു. അവരില്‍ ഓഹോലാ സമരിയായെയും ഒഹോലിബാ ജറുസലെമിനെയും സൂചിപ്പിക്കുന്നു.5 ഒഹോലാ എന്‍േറതായിരുന്നപ്പോള്‍ വ്യഭിചാരം ചെയ്തു. അവള്‍ അസ്‌സീറിയാക്കാരായ തന്റെ കാമുകന്‍മാരില്‍ അഭിലാഷം പൂണ്ടു.6 നീലവസ്ത്രധാരികളായ യോദ്ധാക്കളും ദേശാധിപതികളും സേനാപതികളും ആയ അവര്‍ അഭികാമ്യരും അശ്വാരൂഢരുമായ യുവാക്കന്‍മാരായിരുന്നു.7 അ സ്‌സീറിയായലെ പ്രമുഖന്‍മാരായ അവരോടുകൂടെ അവള്‍ ശയിച്ചു. താന്‍ മോഹിച്ച എല്ലാവരുടെയും ബിംബങ്ങളാല്‍ അവള്‍ തന്നെത്തന്നെ മലിനയാക്കി.8 ഈജിപ്തില്‍വച്ചു പരിശീലിച്ചവ്യഭിചാരവൃത്തി അവള്‍ ഉപേക്ഷിച്ചില്ല; അവര്‍ അവളുടെ യൗവനത്തില്‍ അവളോടൊപ്പം ശയിച്ചു. കന്യകയായ അവളുടെ പയോധരങ്ങള്‍ അമര്‍ത്തി. അവര്‍ തങ്ങളുടെ വിഷയാസക്തി അവളില്‍ ചൊരിഞ്ഞു.9 ആകയാല്‍ അവള്‍ അത്യന്തം മോഹിച്ച അവളുടെ…
Read more: Ezekiel, Chapter 23 | എസെക്കിയേൽ, അദ്ധ്യായം 23 | Malayalam Bible | POC Translation
Leave a comment