• സ്വർഗ്ഗാരോപണ വിചിന്തനങ്ങൾ 6

    സ്വർഗ്ഗാരോപണ വിചിന്തനങ്ങൾ 6 അനുഗ്രഹം നിറഞ്ഞ ദൈവമാതൃത്വം മാതൃത്വം എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വിശുദ്ധവും മഹത്തരവുമായ അനുഭവമാണ്. ഈ പ്രപഞ്ചത്തിലെ എല്ലാ സൃഷ്ടികളുടെയും ഉദ്ഭവസ്ഥാനം മാതൃത്വത്തിലാണ്. എന്നാൽ മനുഷ്യചരിത്രത്തിൽ മാതൃത്വത്തിന്റെ ഏറ്റവും മഹത്തായ ഉദാഹരണം നസ്രത്തിലെ കന്യകാമറിയത്തിന്റെ ജീവിതത്തിലാണ് കാണുന്നത്. സർവ്വശക്തനായ ദൈവം തന്റെ പുത്രനെ ഭൂമിയിൽ അയയ്ക്കാൻ തീരുമാനിച്ചപ്പോൾ, അതിനായി തിരഞ്ഞെടുത്തത് മറിയത്തെയാണ്. ഇത് വെറുമൊരു യാദൃശ്ചികതയായിരുന്നില്ല, മറിച്ച് അവളുടെ പരിശുദ്ധതയുടെയും ദൈവത്തോടുള്ള പൂർണ്ണമായ സമർപ്പണത്തിന്റെയും ഫലമായിരുന്നു. ” നിൻ്റെ വാക്ക് എന്നിൽ…

  • ദൈവമേ ഈ മരണവും ഒരു രൂപാന്തരീകരണം ആയിരുന്നല്ലോ…

    ദൈവമേ ഈ മരണവും ഒരു രൂപാന്തരീകരണം ആയിരുന്നല്ലോ… ആഗസ്റ്റ് മാസം ആറാം തിയതി ബുധനാഴ്ച്ച ഈശോയുടെ രൂപാന്തരീകരണ തിരുനാൾ ആയിരുന്നു. ഇന്ത്യൻ സമയം രാത്രി 11:27 അന്നേ ദിവസം അവസാനിക്കാൻ 33 മിനിറ്റുകൾ മാത്രം! ഡൽഹിയിലെ അപ്പോള ആശുപത്രിയിൽ മറ്റൊരു രുപാന്തരീകരണം ആരംഭിക്കുവായിരുന്നു. തൻ്റെ ഹൃദയത്തിനിണങ്ങിയ ഒരു മനുഷ്യനെ ദൈവം കണ്ടെത്തുവായിരുന്നു. (cf അപ്പ. പ്രവ 13 : 22) ഉറ്റ ചങ്ങാതിയെതേടി ഒരു മെല്ലിച്ച താടിക്കാരൻ ആരോടും പറയാതെ യാത്ര ആരംഭിക്കുന്നു. ഭൂമിയിൽ നിന്നു സ്വർഗ്ഗത്തിലേക്കു…

  • സ്വർഗ്ഗാരോപണ വിചിന്തനങ്ങൾ 5

    സ്വർഗ്ഗാരോപണ വിചിന്തനങ്ങൾ 5 മറിയം പ്രാർത്ഥിക്കുന്ന അമ്മ “ഇവര്‍ ഏകമനസ്സോടെ യേശുവിന്‍റെ അമ്മയായ മറിയത്തോടും മറ്റു സ്ത്രീകളോടും അവന്‍റെ സഹോദരരോടുമൊപ്പം പ്രാര്‍ഥനയില്‍ മുഴുകിയിരുന്നു.” അപ്പ. പ്രവര്‍ത്തനങ്ങള്‍ 1 : 14. ഈ തിരുവചനം ആദിമസഭയുടെ ഹൃദയത്തിൽ മറിയത്തിനുള്ള സ്ഥാനം വെളിപ്പെടുത്തുന്നു. പുത്രന്റെ സ്വർഗ്ഗാരോഹണത്തിനുശേഷം അപ്പോസ്തലന്മാർ ഭയത്തോടും അനിശ്ചിതത്വത്തോടും കൂടി ഒളിച്ചിരുന്നപ്പോൾ, മറിയം അവരുടെ മധ്യത്തിൽ പ്രാർത്ഥനയുടെ അമ്മയായി കൂടെനിൽക്കുന്നു. മറിയത്തിന്റെ ജീവിതം മുഴവൻ പ്രാർത്ഥനയായിരുന്നു. മംഗള വാർത്താ നിമിഷത്തിൽ “നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ” എന്ന് പറഞ്ഞത്…

  • ജോൺ മരിയ വിയാനി: ദിവ്യകാരുണ്യത്താൽ സംതൃപ്തനായവൻ

    വിശുദ്ധ ജോൺ മരിയ വിയാനി: ദിവ്യകാരുണ്യത്താൽ സംതൃപ്തനായവൻ ആർസിലെ എളിയ ഇടവകയുടെ വികാരിയായിരുന്ന വിശുദ്ധ ജോൺ മരിയ വിയാനി (1786-1859) സഭയുടെ ചരിത്രത്തിലെ ഏറ്റവും ആഴമേറിയ ദിവ്യകാരുണ്യ ഭക്തരിൽ ഒരാളായിരുന്നു. വിശുദ്ധ കുർബാനയോടുള്ള അദ്ദേഹത്തിന്റെ ആഴമായ സ്നേഹം സ്വന്തം പൗരോഹിത്യത്തെ മാത്രമല്ല, ദിവ്യകാരുണ്യത്തിൽ മറഞ്ഞിരിക്കുന്ന അനന്തമായ നിധികൾ കണ്ടെത്താൻ എണ്ണമറ്റ ആത്മാക്കളെ ആകർഷിച്ചു. പരമമായ ബലി ആർസിന്റെ വികാരിയായ ജോൺ വിയാനി അച്ചനെ സംബന്ധിച്ചിടത്തോളം, സൃഷ്ടികളിലെ ഒന്നിനെയും വിശുദ്ധ ബലിയുമായി താരതമ്യപ്പെടുത്താനാവില്ല. “ലോകത്തിലെ എല്ലാ നല്ല പ്രവൃത്തികളും…

  • സ്വർഗ്ഗാരോപണ വിചിന്തനങ്ങൾ 4

    സ്വർഗ്ഗാരോപണ വിചിന്തനങ്ങൾ 4 മറിയത്തിൻ്റെ അചഞ്ചലമായ വിശ്വസ്തത “യേശുവിന്‍റെ കുരിശിനരികെ അവന്‍റെ അമ്മയും അമ്മയുടെ സഹോദരിയും ക്ലോപ്പാസിന്‍റെ ഭാര്യ മറിയവും മഗ്ദലേനമറിയവും നില്‍ക്കുന്നുണ്ടായിരുന്നു.” (യോഹ 19:25). ഈ വാക്യം മാനവചരിത്രത്തിലെ ഏറ്റവും വേദനാജനകമായ നിമിഷത്തിലും ഒരു അമ്മയുടെ അചഞ്ചല വിശ്വസ്തതയുടെ അമർത്യമായ സാക്ഷ്യമാണ്. മറ്റുള്ളവർ ഓടിപ്പോയപ്പോൾ, പേടിച്ചു ഒളിച്ചപ്പോൾ, മറിയം തന്റെ പുത്രന്റെ അടുത്തു നിന്നു. കുരിശിന്റെ ചുവട്ടിൽ നിന്ന മറിയം കേവലം ശാരീരിക വേദന മാത്രമല്ല അനുഭവിച്ചത്. പുത്രന്റെ ഓരോ നിശ്വാസവും അവളുടെ ഹൃദയത്തെ കീറിമുറിച്ചു.…

  • സ്വർഗ്ഗാരോപണ വിചിന്തനങ്ങൾ 3

    സ്വർഗ്ഗാരോപണ വിചിന്തനങ്ങൾ 3 മറിയം – വിനയത്തിന്റെ പാഠപുസ്തകം മാനവചരിത്രത്തിലെ ഏറ്റവും മഹത്തായ നിമിഷങ്ങളിലൊന്നിൽ, സർവ്വശക്തനായ ദൈവം തന്റെ പുത്രന്റെ അമ്മയാകാൻ മറിയത്തെ തിരഞ്ഞെടുത്തപ്പോൾ, അവൾ പറഞ്ഞ വാക്കുകൾ വിനയത്തിന്റെ ഏറ്റവും മഹത്തായ പ്രകടനമാണ്: ” ഇതാ, കര്‍ത്താവിന്‍റെ ദാസി! നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ!” (ലൂക്കാ 1:38). ഈ വാക്കുകൾ കേവലം മര്യാദയുടെ പ്രകടനമായിരുന്നില്ല, മറിച്ച് ആഴമായ വിനയത്തിന്റെയും സമ്പൂർണ്ണ സമർപ്പണത്തിന്റെയും സാക്ഷ്യമായിരുന്നു. വിനയം എന്നത് സ്വയം അപകർഷതാബോധമോ താഴ്മയോ അല്ല, മറിച്ച് യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ശരിയായ…

  • സ്വർഗ്ഗാരോപണ വിചിന്തനങ്ങൾ 2

    സ്വർഗ്ഗാരോപണ വിചിന്തനങ്ങൾ 2 പരിശുദ്ധ മറിയം സേവനത്തിന്റെ മാതൃക “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു” എന്ന് പരിശുദ്ധ മറിയം പാടിയപ്പോൾ, അത് കേവലം ഒരു സ്തുതിഗീതമായിരുന്നില്ല, മറിച്ച് സേവനത്തിന്റെ ജീവിതമാതൃകയുടെ പ്രഖ്യാപനമായിരുന്നു. മാലാഖയുടെ സന്ദേശം കേട്ട് “ഇതാ കർത്താവിന്റെ ദാസി” എന്ന് പറഞ്ഞ മറിയം, ഉടനെ എലിസബത്തിനെ സന്ദർശിക്കാൻ പുറപ്പെട്ടു. പരിശുദ്ധ അമ്മയുടെ ഈ യാത്രയിൽ നിന്ന് നമുക്ക് സേവനത്തിന്റെ അഗാധമായ പാഠങ്ങൾ പഠിക്കാം. പെട്ടന്നുള്ള സേവനം പരിശുദ്ധ കന്യകാ മറിയത്തിന്റെ സേവനം വേഗതയുള്ളതായിരുന്നു. സന്താനഭാരത്തിന്റെ ആദ്യദിനങ്ങളിൽ…

  • സ്വർഗ്ഗാരോപണ വിചിന്തനങ്ങൾ 1

    സ്വർഗ്ഗാരോപണ വിചിന്തനങ്ങൾ 1 മറിയത്തിന്റെ വിശ്വാസം – ആത്മീയ ജീവിതത്തിന്റെ മാതൃക ദൈവദൂതന്റെ സന്ദേശവും മറിയത്തിന്റെ പ്രതികരണവും “മംഗളവാർത്തായുടെ” (Annunciation) നിമിഷത്തിൽ പരിശുദ്ധ കന്യകാ മറിയം കാണിച്ച വിശ്വാസം മാനവചരിത്രത്തിലെ ഏറ്റവും മഹത്തായ വിശ്വാസപ്രകടനങ്ങളിലൊന്നാണ്. ദൈവദൂതൻ ഗബ്രിയേലിന്റെ സന്ദേശം കേട്ടപ്പോൾ, ഒരു സാധാരണ കന്യകയെന്ന നിലയിൽ മറിയത്തിന് അതിനർത്ഥം പൂർണ്ണമായി മനസ്സിലാകാത്തതിനാൽ സ്വാഭാവിക സംശയങ്ങൾ ഉണ്ടായി. എന്നാൽ അവൾ പറഞ്ഞു: “: ഇതാ, കര്‍ത്താവിന്‍റെ ദാസി! നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ!.(ലൂക്കാ 1 : 38) വിശ്വാസത്തിന്റെ…

  • വിശുദ്ധ ജോൺ ഹെൻട്രി ന്യൂമാൻ: മുപ്പത്തിയെട്ടാമത് വേദപാരംഗതൻ

    വിശുദ്ധ ജോൺ ഹെൻട്രി ന്യൂമാൻ കത്തോലിക്കാ സഭയിലെ മുപ്പത്തിയെട്ടാമത് വേദപാരംഗതൻ 2025 ജൂലൈ 31നു വ്യാഴാഴ്ച ലെയോ പതിനാലാമൻ പാപ്പ വിശുദ്ധ ജോൺ ഹെൻട്രി ന്യൂമാനെ കത്തോലിക്കാ സഭയിലെ മുപ്പത്തിയെട്ടാമത് വേദപാരംഗതൻ ആക്കുവാനുള്ള തീരുമാനം അംഗീകരിച്ചു. ഇന്നു രാവിലെ വിശുദ്ധരുടെ നാമകരണത്തിനുവേണ്ടിയുള്ള ഡികാസ്ട്രിയുടെ ഫ്രീഫെക്ട് കർദ്ദിനാൾ മാർസെല്ലോ സെമെറാരോയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പത്തൊമ്പതും നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മുൻ ആംഗ്ലിക്കൻ വൈദീകതും കത്തോലിക്കാ വിശ്വാസത്തിലേക്കു പരിവർത്തനം ചെയ്തുമായ കർദിനാൾ ന്യൂമാനെ വേദപാരംഗതനാക്കാനുള്ള തീരുമാനം ലെയോ പതിനാലാമൻ പാപ്പ അംഗീകരിക്കുന്നത്.…

  • ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | Day 28

    ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ ഇരുപത്തിയെട്ടാം ചുവട് ഈശോയ്ക്കു വേണ്ടി മാത്രം ജീവിക്കുക എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവുമാണ്. ഫിലിപ്പി 1 : 21 ഈശോ ആയിരുന്നു വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതത്തിന്റെ കേന്ദ്രവും ലക്ഷ്യവും സന്തോഷവും. ഇതായിരുന്നു വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതത്തിലെ ഏറ്റവും ആഴമേറിയ സത്യം. അവൾ ഈശോയ്ക്കു വേണ്ടി മാത്രം ജീവിച്ചു. അവൾ ചെയ്തതെല്ലാം – ഓരോ ശ്വാസവും, പ്രാർത്ഥനയും, സഹനവും, നിശബ്ദതയും – അവളെ ഈശോയിലക്കു അടുപ്പിച്ചു. ഈശോ അവളുടെ ജീവിതത്തിന്റെ കേവലം ഒരു…

  • വിശുദ്ധ അൽഫോൻസാമ്മയുടെ അഷ്ടഭാഗ്യങ്ങൾ

    ഭരണങ്ങാനത്തിന്റെ സൂര്യതേജസ്സായി വിളങ്ങുന്ന വിശുദ്ധ അൽഫോൻസാമ്മ, ഇന്ത്യയുടെ ആദ്യത്തെ വിശുദ്ധയായി ലോകമെമ്പാടും ആദരിക്കപ്പെടുന്നു. കേരളത്തിലെ കുടമാളൂരിൽ 1910 ആഗസ്റ്റുമാസം 19-ന് ജനിച്ച അന്നക്കുട്ടി എന്ന ബാലിക വേദനകളും കഷ്ടപ്പാടുകളും വീരോചിതമായി സഹിച്ച്, ദൈവസ്നേഹത്തിൻ്റെ മുദ്രപതിപ്പിച്ച്, പരിശുദ്ധാത്മാവിന്റെ കൃപയാൽ വിശുദ്ധിയുടെ ഉന്നതിയിലെത്തി. അവളുടെ നാമം കേൾക്കുമ്പോൾത്തന്നെ മനുഷ്യരുടെ ഹൃദയങ്ങളിൽ പ്രാർത്ഥനയുടെ നിലാവെളിച്ചം പടരുന്നു. ഭരണങ്ങാനത്തെ കബറിടപ്പള്ളിയിൽ എത്തിയാൽ അറിയാതെതന്നെ ആരും പ്രാർത്ഥിച്ചുപോകും. മതവിഭാഗങ്ങളുടെ അതിരുകൾക്കപ്പുറം, സർവ്വരുടെയും വിശുദ്ധയായി അൽഫോൻസാമ്മ ഇന്ന് ഉദിച്ചുനിൽക്കുന്നു. കുരിശിന്റെ ചുവട്ടിലെ സന്യാസിനിയായി, ക്ലാരസഭയുടെ അഭിമാനമായി…

  • ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | Day 27

    ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ ഇരുപത്തിയേഴാം ചുവട് തെറ്റിദ്ധരിക്കപ്പെടുന്നതിൽ സന്തോഷിക്കുക എന്നെപ്രതി മനുഷ്യര്‍ നിങ്ങളെ അവഹേളിക്കുകയും പീഡിപ്പിക്കുകയും എല്ലാവിധ തിന്‍മകളും നിങ്ങള്‍ക്കെതിരേ വ്യാജമായി പറയുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; മത്തായി 5 : 11 ജീവിതത്തിലുടനീളം വിശുദ്ധ അൽഫോൻസാമ്മയെ കുടുംബത്തിലും നാട്ടിലും മഠത്തിനുള്ളിൽ പോലും പലപ്പോഴും തെറ്റിദ്ധരിച്ചിരുന്നു. എന്നിരുന്നാലും ഈ തെറ്റിദ്ധാരണകൾ അവളുടെ ഹൃദയത്തെ കഠിനമാക്കാൻ അവൾ ഒരിക്കലും അനുവദിച്ചില്ല. പകരം നിരസിക്കപ്പെടുകയും തെറ്റിദ്ധരിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്ത ഈശോയുടെ ജീവിതത്തിൽ പങ്കുചേരാനുള്ള അവസരമായി അവൾ അവയെ സ്വീകരിച്ചു. സ്വയം…

  • ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | Day 26

    ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ ഇരുപത്തിയാറാം ചുവട് ഈശോയെ മാത്രം അന്വേഷിക്കുക സ്വര്‍ഗത്തില്‍ അങ്ങല്ലാതെ ആരാണ് എനിക്കുള്ളത്? ഭൂമിയിലും അങ്ങയെ അല്ലാതെ ഞാനാരെയും ആഗ്രഹിക്കുന്നില്ല. (സങ്കീ 73 : 25) വിശുദ്ധ അൽഫോൻസാമ്മയുടെ ജീവിതത്തിൽ ഈശോയെ മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂ. അവൾ ആശ്വാസമോ സ്തുതിയോ ലൗകിക വിജയമോ തേടിയില്ല. ഈശോ മാത്രം അവളുടെ ഹൃദയത്തെ ആകർഷിച്ചു, ഓരോ സഹനവും അവനെ കൂടുതൽ ശുദ്ധമായി സ്നേഹിക്കാനുള്ള അവസരമായി അവൾ കണക്കാക്കി. ദൈവത്തെ ആസ്വദിച്ച ഒരു ആത്മാവിൻ്റെ സംതൃപ്തി അവളുടെ രചനകൾ വെളിപ്പെടുത്തുന്നു.…

  • ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | Day 25

    ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ ഇരുപത്തിയഞ്ചാം ചുവട് സ്വാർത്ഥ ആഗ്രഹങ്ങൾ ഉപേക്ഷിക്കുക പിതാവേ… എന്‍റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ! (ലൂക്കാ 22 : 42) ചെറുപ്പം മുതൽത്തന്നെയുള്ള വിശുദ്ധ അൽഫോൻസാമ്മയുടെ ഏറ്റവും വലിയ ആഗ്രഹം ദൈവത്തിനുവേണ്ടി മാത്രം ജീവിക്കുക എന്നതായിരുന്നു. വീട്ടുകാർ അവൾക്കായി ഒരു വിവാഹം ക്രമീകരിക്കാൻ ആഗ്രഹിച്ചപ്പോഴും അത് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് അറിയാമായിരുന്നിട്ടും അവൾ സന്യാസ ജീവിതം തിരഞ്ഞെടുത്തു. ദൈവത്തിന്റെ ഉന്നതമായ വിളിക്ക് അനുകൂലമായി അവൾ തന്റെ വ്യക്തിപരമായ സ്വപ്നങ്ങളും സുഖസൗകര്യങ്ങളും ഉപേക്ഷിച്ചു. സങ്കടത്തോടെയല്ല മറിച്ച്…

  • വിശുദ്ധ ഷാർബെൽ മക്ലൂഫ്: കുർബാനയോടുള്ള സ്നേഹത്താൽ മത്തുപിടിച്ച വിശുദ്ധൻ

    വിശുദ്ധ ഷാർബെൽ മക്ലൂഫ് – വിശുദ്ധ കുർബാനയോടുള്ള സ്നേഹത്താൽ മത്തുപിടിച്ച വിശുദ്ധൻ ദിവ്യകാരുണ്യം എന്ന അത്ഭുതത്തേക്കാൾ മഹത്തരമായി യാതൊന്നും ഇല്ല. മരുഭൂമിയിലെ രണ്ടാം അന്തോണീസ്, ലെബനോനിലെ പരിമളം, ലെബനോനിലെ അത്ഭുത സന്യാസി തുടങ്ങിയ സജ്ഞകളിൽ അറിയപ്പെടുന്ന വിശുദ്ധ ഷാർബെൽ മക്ലൂഫ് (1828-1898) പത്തൊമ്പതാം നൂറ്റാണ്ടിൽ ലബനോനിൽ ജീവിച്ചിരുന്ന മാരോനൈറ്റ് കത്തോലിക്കാ സഭയിലെ ഒരു സന്യാസ വൈദീകനായിരുന്നു. യൂസഫ് ആൻ്റോൺ മക്ലൂഫ് എന്ന ഷാർബെൽ 1828, മെയ് എട്ടാം തീയതി ലബനോൻ മലനിരകളിലുള്ള ബെക്കാ കാഫ്റാ ഗ്രാമത്തിൽ ജനിച്ചു.…

  • ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | Day 23

    ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ ഇരുപത്തിമൂന്നാം ചുവട് കഷ്ടപ്പെടുന്ന അയൽക്കാരിൽ ഈശോയെ കണ്ടെത്തുക സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്. (മത്തായി 25 : 40) കിടക്കയിൽ മാത്രം ഒതുങ്ങിപ്പോയെങ്കിലും, കഷ്ടപ്പെടുന്നവരോട് ആഴമായ അനുകമ്പ വിശുദ്ധ അൽഫോൻസാമ്മയ്ക്കുണ്ടായിരുന്നു. മറ്റുള്ളവരുടെ വേദനയിലേക്ക് അവളുടെ സ്നേഹനിർഭരമായ ഹൃദയം തുറന്നു. തന്റെ ബലഹീനതയിലും രോഗികൾക്കും ദുഃഖിതർക്കും അവൾ ആത്മീയ പിന്തുണയും പ്രാർത്ഥനയും സ്നേഹനിർഭരമായ സാന്നിധ്യവും നൽകി. മുറിവേറ്റ…

  • ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | Day 21

    ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ ഇരുപത്തിയൊന്നാം ചുവട് വർത്തമാന നിമിഷങ്ങളിൽ ജീവിക്കുക “അതിനാല്‍, നാളെയെക്കുറിച്ചു നിങ്ങള്‍ ആകുലരാകരുത്. നാളത്തെ ദിനംതന്നെ അതിനെക്കുറിച്ച് ആകുലപ്പെട്ടുകൊള്ളും. ഓരോ ദിവസത്തിനും അതതിന്‍റെ ക്ളേശം മതി.”(മത്താ 6 : 34) വിശുദ്ധ അൽഫോൻസാമ്മ തൻ്റെ ജീവിതത്തിൻ്റെ ഓരോ നിമിഷവും ദൈവ സമ്മാനമായി കരുതി ജീവിച്ച പുണ്യവതിയാണ്. അൽഫോൻസാമ്മയുടെ ശാരീരിക അവസ്ഥകൾ നാളെ എന്ത് അവൾക്കു സംഭവിക്കുമെന്ന് ഒരിക്കലും ഉറപ്പില്ലാത്ത അവസ്ഥയാണ് സമ്മാനിച്ചിരുന്നത്. എന്നിരുന്നാലും ഭയത്തിലോ ഉത്കണ്ഠയിലോ വീഴുന്നതിനുപകരം, വിശ്വാസത്തോടെയും സമർപ്പണബോധത്തോടെയും ഇന്നിൻ്റെ നിമിഷങ്ങളെ സ്വീകരിക്കാൻ…

  • ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | Day 19

    ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ പത്തൊമ്പതാം ചുവട് കൊടുക്കുന്നതിൽ സന്തോഷിക്കാം സ്വീകരിക്കുന്നതിനെക്കാള്‍ കൊടുക്കുന്നതാണു ശ്രേയസ്കരം എന്നു പറഞ്ഞ കര്‍ത്താവായ യേശുവിന്‍റെ വാക്കുകള്‍ നിങ്ങളെ ഞാന്‍ അനുസ്മരിപ്പിക്കുന്നു.”(അപ്പ. പ്രവ 20 : 35) “കൊടുക്കുന്നതിലാണ് എനിക്ക് സന്തോഷം, ലഭിക്കുന്നതിലല്ല. മുഖസ്തുതി പറയുന്നവരില്‍നിന്നു ഞാന്‍ ഓടിയകലും.” ക്രിസ്തുചൈതന്യം നിറഞ്ഞ അൽഫോൻസാമ്മയുടെ വാക്കുകളാണിവ. ഒരു ശിഷ്യയുടെ യഥാർത്ഥ മനോഭാവവും സ്വഭാവവുമാണ് ഈവാകൃത്തിൽ നിഴലിക്കുന്നത്. “കൊടുക്കുന്നതിലാണ് എനിക്ക് സന്തോഷം, ലഭിക്കുന്നതിലല്ല.” ഇവിടെ ഒരു വ്യക്തിയുടെ സന്തോഷത്തിനു കാരണം മറ്റുള്ളവരെ സഹായിക്കുന്നതിലും ത്യാഗമനോഭാവത്തിലും ആണ്, അല്ലാതെ…

  • ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | Day 18

    ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ പതിനെട്ടാം ചുവട് ഏകാന്തതയെ ഈശോയിൽ അർപ്പിക്കുക അവന്‍ അവരോടു പറഞ്ഞു: തീവ്രദുഃഖത്താല്‍ ഞാന്‍ മരണത്തോളം എത്തിയിരിക്കുന്നു. നിങ്ങള്‍ എന്നോടൊത്ത് ഉണര്‍ന്നിരിക്കുക. (മത്തായി 26 : 38) വിശുദ്ധ അൽഫോൻസാമ്മ ശാരീരികവും വൈകാരികവും ആത്മീയവുമായ തീവ്രമായ ഒറ്റപ്പെടലുകൾക്ക് വിധേയയായി. അവൾ ഒരിക്കലും തന്റെ ഏകാന്തതയെ തീവ്രദുഃഖത്തിലേക്കു മാറ്റാൻ അനുവദിച്ചില്ല. പകരം, ഗെത്സെമനിലെ ഈശോയിലേക്ക് ഏകാന്തത അവളെ അടുപ്പിച്ചു, അവിട അവന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ പോലും അവന്റെ വേദനയിൽ ഉറങ്ങിപ്പോയി. അൽഫോൻസാമ്മയുടെ കത്തുകളും ഡയറിക്കുറിപ്പുകളും…

  • ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | Day 17

    ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ പതിനേഴാം ചുവട് ശിശുക്കളെപ്പോലെയാകുക സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍, സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല. മത്തായി 18 : 3 ശിശുക്കളെപ്പോലുള്ള ലളിതവും ആശ്രയപരവുമായ വിശ്വാസം ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു. സുവിശേഷങ്ങളിൽ ഈശോ പ്രശംസിച്ച കുട്ടിയെപ്പോലെയുള്ള വിശ്വാസം വിശുദ്ധ അൽഫോൻസാമ്മയ്ക്കും ഉണ്ടായിരുന്നു. കഠിനമായ കഷ്ടപ്പാടുകൾ, തെറ്റിദ്ധാരണകൾ, ഏകാന്തത എന്നിവ ഉണ്ടായിരുന്നിട്ടും അവൾ എളിമയുടെയും നിഷ്കളങ്കതയുടെയും ആത്മാവ് നിലനിർത്തി. ഈശോയുമായുള്ള അവളുടെ ബന്ധം മഹത്തായ നേട്ടങ്ങളാലല്ല, മറിച്ച് ശാന്തവും അചഞ്ചലവുമായ കീഴടങ്ങലിലൂടെയാണ്…

  • ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | Day 16

    ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ പതിനാറാം ചുവട് ബലഹീനതയെ അംഗീകരിക്കുക എന്നാല്‍, അവിടുന്ന് എന്നോട് അരുളിച്ചെയ്തു: നിനക്ക് എന്‍റെ കൃപ മതി; എന്തെന്നാല്‍, ബലഹീനതയിലാണ് എന്‍റെ ശക്തി പൂര്‍ണമായി പ്രകടമാകുന്നത്. ക്രിസ്തുവിന്‍റെ ശക്തി എന്‍റെ മേല്‍ ആവസിക്കേണ്ടതിനു ഞാന്‍ പൂര്‍വാധികം സന്തോഷത്തോടെ എന്‍റെ ബലഹീനതയെക്കുറിച്ചു പ്രശംസിക്കും.(2 കോറി‌ 12 : 9) ശക്തിയെയും അധികാരത്തെയും മഹത്വപ്പെടുത്തുന്ന ഒരു ലോകത്ത് ബലഹീനതയെ അംഗീകരിക്കുവാനുള്ള ക്രിസ്തീയ ആഹ്വാനം സംസ്കാരത്തിന് വിരുദ്ധമാണെന്ന് ചിലപ്പോൾ തോന്നിയേക്കാം. എന്നിരുന്നാലും, നമ്മുടെ ബലഹീനതയിലാണ് ദൈവത്തിന്റെ ശക്തി പൂർണ്ണമാക്കപ്പെടുന്നത്…

  • ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | Day 14

    ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ പതിനാലാം ചുവട് ദൈവിക പരിപാലനയിൽ വിശ്വസിക്കുക ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ചു വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്നു സകലവും നന്‍മയ്ക്കായി പരിണമിപ്പിക്കുന്നുവെന്നു നമുക്കറിയാമല്ലോ. (റോമാ 8 : 28) ദൈവിക പരിപാലനയിൽ വിശ്വസിക്കുക എന്നതിനർത്ഥം കഷ്ടപ്പാടുകളോ അനിശ്ചിതത്വമോ നേരിടുമ്പോൾ പോലും ദൈവം നമ്മുടെ ജീവിതത്തെ സ്നേഹത്തോടെ നയിക്കുമെന്ന ദൃഢ വിശ്വാസമാണ്. ഇന്നത്തെ കഷ്ടപ്പാടുകൾക്കപ്പുറം ദൈവപരിപാലനയുടെ മിന്നലാട്ടം ദർശിക്കാൻ അൽഫോൻസാമ്മയെ പോലെ ആഴമേറിയ വിശ്വാസം നമുക്കാവശ്യമാണ്. ദൈവത്തിന് നമ്മെ നന്മയിലേക്ക് നയിക്കുക ഒരു വലിയ ലക്ഷ്യമുണ്ടെന്ന് വിശ്വസിക്കണം.…

  • ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | Day 13

    ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ പതിമൂന്നാം ചുവട് അപമാനങ്ങളെ ക്ഷമയോടെ സഹിക്കുക നിന്ദിക്കപ്പെടുമ്പോള്‍ ഞങ്ങള്‍ അനുഗ്രഹിക്കുന്നു; പീഡിപ്പിക്കപ്പെടുമ്പോള്‍ അടിപതറാതെ നില്‍ക്കുന്നു. (1 കോറി‌ 4 : 12) അപമാനങ്ങളെ ക്ഷമയോടെ സഹിക്കുക എന്നത് ഈശോയുടെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ആഹ്വാനങ്ങളിൽ ഒന്നാണ്. തെറ്റ് ചെയ്തവരോടുപോലും ക്ഷമിക്കുക അവരെ സ്നേഹിക്കുക അതു ക്രിസ്തീയതയുടെ മുഖമുദ്രയാണ്. ഈശോ തന്റെ പീഡാനുഭവ നിമിഷങ്ങളിൽ തന്നെ പരിഹസിക്കുകയും അടിക്കുകയും വ്യാജാരോപണങ്ങൾ ആരോപിക്കുകയും ചെയ്തവരെ നിശബ്ദതയാലും ക്ഷമയാലും സ്നേഹത്താലും കീഴ്പ്പെടുത്തി. കോപം കൊണ്ടോ പ്രതികാരം കൊണ്ടോ…

  • ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ | Day 12

    ഈശോയിലേക്കുള്ള അൽഫോൻസാമ്മയുടെ ചുവടുകൾ പന്ത്രണ്ടാം ചുവട് എല്ലാവരെയും ബഹുമാനിക്കുക എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്‍മാരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്.(മത്താ 25 : 40) മറ്റുള്ളവരെ ബഹുമാനിക്കുക എന്നത് ഓരോ വ്യക്തിയും ദൈവത്തിന്റെ സ്വരൂപത്തിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന വിശ്വാസത്തിൽ വേരൂന്നിയ വിശുദ്ധമായ ഒരു വിശ്വാസവും അംഗീകരിക്കലുമാണ്. ഒരാളെ ബഹുമാനിക്കുക എന്നത് കേവലം മര്യാദയുള്ളവനായിരിക്കുക എന്നല്ല, മറിച്ച് അവർക്കു ദൈവം നൽകിയ മാന്യതയെ അംഗീകരിക്കുകയും അവരോട് സ്നേഹത്തോടും കാരുണ്യത്തോടും കൂടി പെരുമാറുകയും…