“എനിക്ക് സംഭവിക്കുന്നത് തനിക്ക് മാത്രമായി ഉള്ളതല്ലെന്ന് ഞാൻ കൂട്ടിച്ചേർക്കുന്നു. ആദിവാസികളുടെയും ദലിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും അവകാശങ്ങൾക്കായി നിലകൊള്ളുകയും അവരുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്ന നിരവധി പ്രവർത്തകർ, അഭിഭാഷകർ, എഴുത്തുകാർ, പത്രപ്രവർത്തകർ, വിദ്യാർത്ഥി നേതാക്കൾ, കവികൾ, ബുദ്ധിജീവികൾ എന്നിവരേയും രാജ്യത്തെ ഭരണാധികാരികൾലക്ഷ്യം വയ്ക്കുകയാണ്”